മേൽപ്പാലത്തിലേക്ക് ചെരിഞ്ഞ് പടുമരം ,പടുമരത്തിൻ്റെ ഇടയിൽ വൈദ്യുതി പോസ്റ്റും

വാഹനങ്ങൾ കുതിച്ചോടുന്ന കൊയിലാണ്ടി മേൽപ്പാലത്തിലേക്ക് ചാഞ്ഞ് പടുമരത്തിൻ്റെ ശാഖകൾ. അതിന് നടുവിൽ സദാസമയം വൈദ്യുതി പ്രവഹിക്കുന്ന ലൈനുമായി വൈദ്യുതി പോസ്റ്റും. കൊയിലാണ്ടി
ബപ്പൻ കാട് റെയിൽവേ മേൽപ്പാലത്തിനോട് ചേർന്ന് (പോളിക്ലിനിക്കിന് സമീപം) റോഡിലേക്ക് ചാഞ്ഞ് നിൽക്കുന്ന മരത്തിനു നടുവിലാണ് ജനജീവിതത്തിന് ഭീഷണിയായി ഇലക്ടിക്ക് പോസ്റ്റും ലൈനും ഉള്ളത്. ഈ പട്ടുമരം മുറിച്ചു നീക്കാനോ ശാഖകൾ വെട്ടി മാറ്റാനും ഇതുവരെ കെ.എസ്.ഇ.ബി അധികൃതരോ നഗരസഭയോ മുന്നോട്ടു വന്നിട്ടില്ല.മരത്തിന്റെ ചില്ലകൾ മേൽപ്പാലത്തിലേക്ക് ചാഞ്ഞു കിടക്കുകയാണ്. ഇതിനടുത്തു കൂടെയാണ് വാഹനങ്ങൾ സഞ്ചരിക്കുന്നത്.മരത്തിൻ്റെ ചില്ലകൾ വാഹനത്തിൽ സഞ്ചരിക്കുന്നവരുടെ ദേഹത്ത് തട്ടാനും സാധ്യത ഏറെയാണ്.ഇതുവഴി കാൽനടയായി പോകുന്നവരും അപകട ഭീഷണിയിലാണ്. ബന്ധപ്പെട്ടവർ ഇതെല്ലാം കണ്ടിട്ടും കണ്ണടച്ചതാണോ എന്നറിയില്ല.

1 Comment

Leave a Reply

Your email address will not be published.

Previous Story

ചേമഞ്ചേരി പൊതുശ്മശാനം തുറന്നു പ്രവർത്തിപ്പിക്കണം

Next Story

വൈദ്യുതി ചാർജ് വർദ്ധനവ് പിൻവലിക്കണമെന്ന് കൊയിലാണ്ടി മർച്ചൻസ് അസോസിയേഷൻ

Latest from Local News

പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു

അത്തോളി :പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ചേവായൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ചോയികുളം എടങ്കാട്ടുകര മീത്തൽ സന്ദീപ്

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

റോഡ് വികസനത്തിന്റെ ഭാഗമായി ദേശീയപാത 766ല്‍ താമരശ്ശേരി ചുരത്തിലെ എട്ടാം വളവില്‍ മുറിച്ചിട്ട മരങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ച് മാറ്റുന്നതിനാല്‍ ഡിസംബര്‍ 5

കൊയിലാണ്ടിയെ ഇളക്കി മറിച്ച് യു ഡി എഫ് റോഡ് ഷോ അണികൾക്ക് ആവേശമായി

കൊയിലാണ്ടിയെ ഇളക്കി മറിച്ച് യു ഡി എഫ് റോഡ് ഷോ അണികൾക്ക് ആവേശമായി. മഴയത്തും നൂറ് കണക്കിനാളുകൾ റോഡ് ഷോയിൽ അണിനിരന്നു.ഐസിസി

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 05 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 05 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..     1.ഗൈനക്കോളജി     വിഭാഗം     

മൂന്ന് വയസ്സുകാരിയെ നായ കടിച്ചു പരിക്കേല്‍പ്പിച്ചു

കൊയിലാണ്ടി: കുറുവങ്ങാട് മൂന്ന് വയസ്സുകാരിയെ തെരുവ് നായ കടിച്ചു പരിക്കേല്‍പ്പിച്ചു. കുറുവങ്ങാട് മാരുതി സ്റ്റോപ്പിനു സമീപം വട്ടകണ്ടി തരുണിന്റെ മകള്‍ സംസ്‌കൃതയെയാണ്