മേൽപ്പാലത്തിലേക്ക് ചെരിഞ്ഞ് പടുമരം ,പടുമരത്തിൻ്റെ ഇടയിൽ വൈദ്യുതി പോസ്റ്റും

വാഹനങ്ങൾ കുതിച്ചോടുന്ന കൊയിലാണ്ടി മേൽപ്പാലത്തിലേക്ക് ചാഞ്ഞ് പടുമരത്തിൻ്റെ ശാഖകൾ. അതിന് നടുവിൽ സദാസമയം വൈദ്യുതി പ്രവഹിക്കുന്ന ലൈനുമായി വൈദ്യുതി പോസ്റ്റും. കൊയിലാണ്ടി
ബപ്പൻ കാട് റെയിൽവേ മേൽപ്പാലത്തിനോട് ചേർന്ന് (പോളിക്ലിനിക്കിന് സമീപം) റോഡിലേക്ക് ചാഞ്ഞ് നിൽക്കുന്ന മരത്തിനു നടുവിലാണ് ജനജീവിതത്തിന് ഭീഷണിയായി ഇലക്ടിക്ക് പോസ്റ്റും ലൈനും ഉള്ളത്. ഈ പട്ടുമരം മുറിച്ചു നീക്കാനോ ശാഖകൾ വെട്ടി മാറ്റാനും ഇതുവരെ കെ.എസ്.ഇ.ബി അധികൃതരോ നഗരസഭയോ മുന്നോട്ടു വന്നിട്ടില്ല.മരത്തിന്റെ ചില്ലകൾ മേൽപ്പാലത്തിലേക്ക് ചാഞ്ഞു കിടക്കുകയാണ്. ഇതിനടുത്തു കൂടെയാണ് വാഹനങ്ങൾ സഞ്ചരിക്കുന്നത്.മരത്തിൻ്റെ ചില്ലകൾ വാഹനത്തിൽ സഞ്ചരിക്കുന്നവരുടെ ദേഹത്ത് തട്ടാനും സാധ്യത ഏറെയാണ്.ഇതുവഴി കാൽനടയായി പോകുന്നവരും അപകട ഭീഷണിയിലാണ്. ബന്ധപ്പെട്ടവർ ഇതെല്ലാം കണ്ടിട്ടും കണ്ണടച്ചതാണോ എന്നറിയില്ല.

1 Comment

Leave a Reply

Your email address will not be published.

Previous Story

ചേമഞ്ചേരി പൊതുശ്മശാനം തുറന്നു പ്രവർത്തിപ്പിക്കണം

Next Story

വൈദ്യുതി ചാർജ് വർദ്ധനവ് പിൻവലിക്കണമെന്ന് കൊയിലാണ്ടി മർച്ചൻസ് അസോസിയേഷൻ

Latest from Local News

അവധിക്കാലം ആഹ്ലാദമാക്കി കുട്ടികൾ

നരിക്കൂട്ടുംചാൽ: അവധിക്കാലം ആഹ്ലാദമാക്കി കുട്ടികൾ. വേദിക വായനശാല നരിക്കൂട്ടുംചാൽ ബാലവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വർണ്ണകൂടാരം ശിൽപശാലയാണ് വേറിട്ട അനുഭവമായി മാറിയത്. രണ്ടു

എരവട്ടൂരിൽ ശക്തമായ കാറ്റിലും മഴയിലും മരം വീണ് വീട് നശിച്ചു

പേരാമ്പ്ര: പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ പതിനെട്ടാം വാർഡിലെ കോമത്ത് മീത്തൽ വത്സൻ നായരുടെ വീടിന് മുകളിൽ പ്ലവ് മരം മുറിഞ്ഞുവീണു. ഇന്നലെ ഉച്ചക്ക്

നായക്കുട്ടിയെ കാണാനില്ല

Shih Tzu Cookie ഇനത്തിൽ പെട്ട നായക്കുട്ടിയെ  ഇന്നലെ (27/5/2025) ഉച്ചമുതൽ കാണാനില്ല. കണ്ടു കിട്ടുന്നവർ ഈ നമ്പറിൽ ബന്ധപ്പെടുക. 9497168681,

മരളൂർ ശിവക്ഷേത്രത്തിലേക്കുള്ള അണ്ടർപാസിലെ വെള്ളക്കെട്ടും, ശോചനീയാവസ്ഥയും വി.പി ദുൽഖിഫിൽ സന്ദർശിച്ചു

ബൈപ്പാസ് കടന്ന് പോകുന്ന കൊയിലാണ്ടി നഗരസഭയിലെ മരളൂർ ശിവക്ഷേത്രത്തിലേക്കുള്ള അണ്ടർപാസിലെ വെള്ളക്കെട്ടും, ശോചനീയാവസ്ഥയും ബൈപ്പാസിലെ പൈലിംഗിൽ തകരാറുകൾ സംഭവിച്ച വീടുകളും യൂത്ത്

അസറ്റ് പ്രതിഭാ സംഗമം നാളെ; അസറ്റ് സ്റ്റാർസ് പുതിയ ബാച്ചും, അസറ്റ് സ്കോളർഷിപ്പ് പരീക്ഷയും പ്രഖ്യാപിക്കും

പേരാമ്പ്ര നിയോജക മണ്ഡലത്തിലെ മുഴുവൻ എൽഎസ്എസ്, യു എസ് എസ്, എൻ എം എം എസ് ജേതാക്കളെയും, എസ്എസ്എൽസി പ്ലസ് ടു