കൊയിലാണ്ടി ശാരദ ഹെൽത്ത് സെന്റർ ഉടമ ക്യാപ്റ്റൻ ഡോ. ടി ബാലൻ അന്തരിച്ചു

/

കൊയിലാണ്ടി : കൊയിലാണ്ടി ശാരദ ഹെൽത്ത് സെന്റർ ഉടമ ക്യാപ്റ്റൻ ഡോ. ടി ബാലൻ (85) അന്തരിച്ചു. പ്രാഥമിക മെഡിക്കൽ സൗകര്യങ്ങൾ തീർത്തും കുറവായിരുന്ന ഒരു കാലഘട്ടത്തിൽ അശരണരായ രോഗികളുടെ ഒരു അത്താണിയായിരുന്നു കൊയിലാണ്ടിയിലെ ശാരദ ഹെൽത്ത് സെൻ്റർ .

ആതുര ശുശ്രൂഷ രംഗത്ത്അരനൂറ്റാണ്ടിലേറെ സ്തുത്യർഹമായ സേവനമനുഷ്ഠിച്ച ജനകീയ ഡോക്ടറായിരുന്നു അദ്ദേഹം.കൊയിലാണ്ടി ഐ .എം. എ പ്രസിഡന്റായും, റോട്ടറി ക്ലബ്ബ് പ്രസിഡന്റായും, എക്സിക്യൂട്ടീവ് ക്ലബ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ : രതീദേവി

മക്കൾ: ഡോ. ബൈജു ബാലൻ ( കുവൈറ്റ്),

ബാവ് രാ ബാലൻ

മരുമക്കൾ : ഡോ.ഷൈജി ( കുവൈറ്റ്),ഹരിദാസൻ ചിറക്കൽ (സയന്റിസ്റ്റ് ബെൽജിയം )

സഹോദരങ്ങൾ:

നാരായണി, പരേതരായ ദേവി,ശാരദ ടീച്ചർ. സംസ്ക്കാരം ഞായറാഴ്ച ഉച്ചക്ക് ഒരു മണിക്ക് സ്വവസതിയായ രവികലയിൽ.

Leave a Reply

Your email address will not be published.

Previous Story

മഴക്കാല പൂർവ്വ ശുചീകരണത്തിൻ്റെ ഭാഗമായി നഗരസഭയിലെ അയ്യൻകാളി തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ ശുചീകരണം ആരംഭിച്ചു

Next Story

കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു; ഒരാൾ കസ്റ്റഡിയിൽ

Latest from Local News

ചേലിയ എടവന ഭഗവതി ക്ഷേത്രോത്സവം കൊടിയേറി

ചേലിയ എടവന ഭഗവതി ക്ഷേത്രത്തിലെ ഉത്സവം കൊടിയേറി. ബ്രഹ്മശ്രീ മേപ്പാടില്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ, ഉദയാസ്തമന നാമം ജപം,

കൊയിലാണ്ടി കൊരയങ്ങാട് തെരു മങ്കുംണ്ടും കര ബാലകൃഷ്ണൻ അന്തരിച്ചു

കൊയിലാണ്ടി കൊരയങ്ങാട് തെരു മങ്കുംണ്ടും കര ബാലകൃഷ്ണൻ (87) അന്തരിച്ചു. വിമുക്തഭടനായിരുന്നു. ഭാര്യ. ദേവകി .മക്കൾ അനിത (പാസ്പോർട്ട് ഓഫീസർ ഗോവ),

വിയ്യൂരിൽ ആറാട്ടു മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: വിയ്യൂർ വിഷ്ണു ക്ഷേത്രത്തിൽ ആറാട്ടു മഹോത്സവത്തിന് കൊടിയേറി. 22 ന് വ്യാഴാഴ്ച രാത്രി നൂറുകണക്കിന് ഭക്തജനങ്ങളുടെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്ന

പ്രതിഷേധാഗ്നിയുടെ നൈറ്റ് മാർച്ചുമായി അയനിക്കാട് അടിപ്പാത സമര സമിതി

ദേശീയ പാത 66ൽ അയനിക്കാട് അയ്യപ്പക്ഷേത്രം പരിസരത്ത് അടിപ്പാത അനുവദിക്കുവാൻ ജനകീയ സമര സമിതി ശക്തമായി രംഗത്ത് . സ്ത്രീ കളും

ഭിന്നിപ്പും വർഗ്ഗീയതയും വളർത്തി അധികാരത്തിൽ എത്താമെന്ന മോഹം നടപ്പില്ല. അഡ്വ: എം .റഹ് മത്തുള്ള

പേരാമ്പ്ര:ജനങ്ങളിൽ ഭിന്നിപ്പും വർഗ്ഗീയതയും വളർത്തി അധികാരത്തിൽ വരാമെന്ന ഇടത്പക്ഷ മോഹം കേരളത്തിൽ വിലപോവില്ലെന്നും, ചില സാമുദായിക നേതാക്കൾ നടത്തി കൊണ്ടിരിക്കുന്ന വർഗ്ഗീയ