സി ബി എസ് സി വിദ്യാർത്ഥികൾക്കായി 8,9,10 ക്ലാസുകളിലേക്ക് ട്യൂഷൻ ആരംഭിച്ച് കൊയിലാണ്ടി ഫീനിക്സ് അക്കാദമി

/

കൊയിലാണ്ടി : സി ബി എസി സി വിദ്യാർത്ഥികൾക്കായി 8,9,10 ക്ലാസുകളിലേക്ക് ട്യൂഷൻ ആരംഭിച്ച് കൊയിലാണ്ടി ഫീനിക്സ് അക്കാദമി. ഫിസിക്സ്,കെമിസ്ട്രി, ബയോളജി, കണക്ക് വിഷയങ്ങൾക്കായി  ഈവനിംഗ്, നൈറ്റ് ട്യൂഷൻ ക്ലാസുകളും ഒരുക്കിയിട്ടുണ്ട്. ജൂൺ 05 മുതൽ ആരംഭിക്കുന്ന ബാച്ചുകളിലേക്ക് ഇതിനോടകം അഡ്മിഷൻ ആരംഭിച്ചു കഴിഞ്ഞു.
പൂർണമായും സി സി ക്യാമറ നിരീക്ഷണത്തിൽ പ്രവർത്തിക്കുന്ന സ്മാർട്ട്‌ ക്ലാസ്സ്‌ റൂമുകൾ പ്രയോജനപ്പെടുത്തി മികച്ച പഠനാന്തരീക്ഷം ഞങ്ങൾ ഉറപ്പു നൽകുന്നു. നിങ്ങളുടെ മക്കളുടെ തിളക്കമാർന്ന വിജയം ഫീനിക്സ് അക്കാദമിയിലൂടെ ആവട്ടെ.
കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക.
ഫീനിക്സ് അക്കാദമി
കൊയിലാണ്ടി
Ph:8943444492

 

Leave a Reply

Your email address will not be published.

Previous Story

ദേശീയ പാത നിർമ്മാണം പ്രവൃത്തി ത്വരിതപ്പെടുത്തണം. സി പി ഐ

Next Story

കേരളത്തിലൂടെ ഓടുന്ന നാല് പ്രതിവാര വണ്ടികളുൾപ്പെടെ ആറ് ട്രെയിനുകൾ ഓട്ടം നിർത്തുന്നു

Latest from Local News

കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും രാഷ്ട്രീയ സംഘർഷം

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സിപിഐഎം പ്രവര്‍ത്തകര്‍ കെഎസ്‌യു പ്രവര്‍ത്തകരെ ആക്രമിച്ചുവെന്ന് ആരോപണം. കാലിക്കറ്റ് സര്‍വകലാശാലയില്‍ നടന്ന സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ മെഡിക്കല്‍

വിവരാവകാശം: സെക്ഷന്‍ നാല് പ്രകാരമുള്ള വിവരങ്ങള്‍ വെളിപ്പെടുത്തണം -വിവരാവകാശ കമീഷണര്‍

വിവരാവകാശ നിയമം സെക്ഷന്‍ നാല് പ്രകാരമുള്ള വിവരങ്ങള്‍ സ്വമേധയാ വെളിപ്പെടുത്താന്‍ എല്ലാ വകുപ്പുകളും തയാറാകണമെന്ന് സംസ്ഥാന വിവരാവകാശ കമീഷണര്‍ അഡ്വ. ടി.കെ

വയോജന സൗഹൃദ സംഗമം സംഘടിപ്പിച്ചു കൊയിലാണ്ടി നഗരസഭാ സംഘടിപ്പിച്ചു

കൊയിലാണ്ടി നഗരസഭ വയോജന സൗഹൃദ സംഗമം സംഘടിപ്പിച്ചു. കൊരയങ്ങാട് കലാക്ഷേത്ര പരിസരത്ത് നടന്ന സംഗമം നഗരസഭ അധ്യക്ഷ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം

വടകര നഗരസഭ കേരളോത്സവത്തിന് തുടക്കം

വടകര നഗരസഭ കേരളോത്സവത്തിന് ഷട്ടില്‍ ബാഡ്മിന്റണ്‍ മത്സരത്തോടെ തുടക്കമായി. പാക്കയില്‍ അള്‍ട്ടിമേറ്റ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരം ബാഡ്മിന്റണ്‍ കോച്ചും നാഷണല്‍

മരിച്ചെന്ന് കരുതിയ അമ്മയെ ഒമ്പത് വര്‍ഷത്തിന് ശേഷം തിരിച്ചുകിട്ടി; ആശാ ഭവനില്‍നിന്ന് ഗീതയുടെ കൈപിടിച്ച് മക്കളുടെ മടക്കം

ഒമ്പത് വര്‍ഷം മുമ്പ് മനോനില തെറ്റി കോഴിക്കോട്ടെത്തുകയും മായനാട് ഗവ. ആശാ ഭവനില്‍ അന്തേവാസിയാവുകയും ചെയ്ത ഗീതക്ക് ഒടുവില്‍ ബന്ധുക്കളുമായി പുനഃസമാഗമം.