ജ്യൂസ് ജാക്കിങ്: സൂക്ഷിച്ചില്ലെങ്കില്‍ പണികിട്ടും മുന്നറിയിപ്പുമായി കേരള പോലീസ്

ജ്യൂസ് ജാക്കിങ്: സൂക്ഷിച്ചില്ലെങ്കില് പണികിട്ടും മുന്നറിയിപ്പുമായി കേരള പോലീസ്
പൊതു മൊബൈൽ ചാര്ജിങ് പോയന്റുകള് (മാളുകള്, റെസ്റ്റോറന്റുകള്, റെയില്വേ സ്റ്റേഷനുകള്/ട്രെയിനുകള്) വഴി ഡാറ്റയും വ്യക്തിഗത വിവരങ്ങളും മോഷ്ടിക്കുന്ന സൈബര് തട്ടിപ്പാണ് ‘ജ്യൂസ് ജാക്കിങ്’.
സാധാരണ ചാര്ജിങ് കേബിള് പോലെ തോന്നിക്കുന്ന ‘മാല്വെയര് കേബിളുകള്‘ ഉപയോഗിച്ചാണ് പൊതു ചാര്ജിങ് പോയന്റുകളില് സൈബര് കുറ്റവാളികള് തട്ടിപ്പു നടത്തുന്നത്. ഇത്തരത്തിലുള്ള വ്യജ കേബിളില് കണക്ട് ചെയ്യുന്ന ഫോണുകളിലെ ബാങ്കിങ് വിവരങ്ങള്, ഫോട്ടോകള്, കോണ്ടാക്റ്റ് ലിസ്റ്റ് തുടങ്ങിയ ഡാറ്റകള് തട്ടിപ്പുകാര് കൈക്കലാക്കുന്നു.
ഇത്തരം തട്ടിപ്പുകളില് നിന്നും രക്ഷനേടാനായി ചെയ്യേണ്ടവ.
പൊതു ഇടങ്ങളില് ചാര്ജ് ചെയ്യുമ്പോള് മൊബൈല് ഫോണ് സ്വിച്ച് ഓഫ് ചെയ്യുക. പവര് ബാങ്ക് ഉപയോഗിക്കുക. യു.എസ്.ബി ഡേറ്റ ബ്ലോക്കര് ഉപയോഗിക്കുക. കൂടാതെ പൊതുഇടങ്ങളില് ഫോണ് ചാര്ജ് ചെയ്യുന്നതിനിടയില് പാറ്റേണ് ലോക്ക്, പാസ് വേഡ് എന്നിവ ഉപയോഗിക്കാതിരിക്കുക. പൊതുജനങ്ങളില് ഭൂരിഭാഗവും ഈ അപകടസാധ്യതയെക്കുറിച്ച് ബോധവാന്മാരല്ല. അതിനാല്, പൊതു ചാര്ജിങ് പോയന്റുകള് ഉപയോഗിക്കുമ്പോള് അതീവ ജാഗ്രതയും ശ്രദ്ധയും പുലര്ത്തുക. കേരള പോലീസ് മുന്നറിയിപ്പ് നൽകുന്നു. 

Leave a Reply

Your email address will not be published.

Previous Story

മേലടി ബ്ലോക്ക് പഞ്ചായത്ത് സംവരണ വാര്‍ഡുകള്‍ പ്രഖ്യാപിച്ചു

Next Story

നഗരസഭയുടെ ഷോപ്പിംഗ് കോംപ്ലക്സ് ആധുനിക സൌകര്യങ്ങളോടെ പ്രവര്‍ത്തി പൂര്‍ത്തീകരിച്ച് ഉദ്ഘാടനത്തിനൊരുങ്ങുന്നു

Latest from Main News

ജെസി ഡാനിയേല്‍ പുരസ്‌കാരം നടി ശാരദയ്ക്ക്

മലയാള ചലച്ചിത്രരംഗത്തെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള 2024ലെ ജെ.സി ഡാനിയേല്‍ പുരസ്‌കാരം നടി ശാരദയ്ക്ക്. സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമാണ് അഞ്ചു

അഹമ്മദാബാദ് നിവാസികൾ കാത്തിരുന്ന മെട്രോയുടെ രണ്ടാം ഘട്ട സർവീസുകൾക്ക് തുടക്കമായി

അഹമ്മദാബാദ് നിവാസികൾ കാത്തിരുന്ന മെട്രോയുടെ രണ്ടാം ഘട്ട സർവീസുകൾക്ക് തുടക്കമായി. മോട്ടേര സ്റ്റേഡിയത്തിൽ നിന്ന് ഗാന്ധിനഗറിലെ മഹാത്മാ മന്ദിർ വരെയുള്ള പാതയിൽ

അഹമ്മദാബാദ് എയർപോർട്ടിൽ വൻ വേട്ട; കോടികളുടെ വിദേശ കറൻസിയും സ്വർണ്ണവുമായി യാത്രക്കാർ പിടിയിൽ

സർദാർ വല്ലഭ്ഭായി പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് വിഭാഗം നടത്തിയ പരിശോധനയിൽ വൻതോതിൽ വിദേശ കറൻസിയും സ്വർണ്ണവും പിടികൂടി. ജനുവരി 14-ന്

മൂന്നാം ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയില്‍ വിധി നാളെ

മൂന്നാം ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയില്‍ വിധി നാളെ. തിരുവല്ല ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ അടച്ചിട്ട മുറിയിലാണ്  ജാമ്യാപേക്ഷയില്‍ വാദം