ജ്യൂസ് ജാക്കിങ്: സൂക്ഷിച്ചില്ലെങ്കില്‍ പണികിട്ടും മുന്നറിയിപ്പുമായി കേരള പോലീസ്

ജ്യൂസ് ജാക്കിങ്: സൂക്ഷിച്ചില്ലെങ്കില് പണികിട്ടും മുന്നറിയിപ്പുമായി കേരള പോലീസ്
പൊതു മൊബൈൽ ചാര്ജിങ് പോയന്റുകള് (മാളുകള്, റെസ്റ്റോറന്റുകള്, റെയില്വേ സ്റ്റേഷനുകള്/ട്രെയിനുകള്) വഴി ഡാറ്റയും വ്യക്തിഗത വിവരങ്ങളും മോഷ്ടിക്കുന്ന സൈബര് തട്ടിപ്പാണ് ‘ജ്യൂസ് ജാക്കിങ്’.
സാധാരണ ചാര്ജിങ് കേബിള് പോലെ തോന്നിക്കുന്ന ‘മാല്വെയര് കേബിളുകള്‘ ഉപയോഗിച്ചാണ് പൊതു ചാര്ജിങ് പോയന്റുകളില് സൈബര് കുറ്റവാളികള് തട്ടിപ്പു നടത്തുന്നത്. ഇത്തരത്തിലുള്ള വ്യജ കേബിളില് കണക്ട് ചെയ്യുന്ന ഫോണുകളിലെ ബാങ്കിങ് വിവരങ്ങള്, ഫോട്ടോകള്, കോണ്ടാക്റ്റ് ലിസ്റ്റ് തുടങ്ങിയ ഡാറ്റകള് തട്ടിപ്പുകാര് കൈക്കലാക്കുന്നു.
ഇത്തരം തട്ടിപ്പുകളില് നിന്നും രക്ഷനേടാനായി ചെയ്യേണ്ടവ.
പൊതു ഇടങ്ങളില് ചാര്ജ് ചെയ്യുമ്പോള് മൊബൈല് ഫോണ് സ്വിച്ച് ഓഫ് ചെയ്യുക. പവര് ബാങ്ക് ഉപയോഗിക്കുക. യു.എസ്.ബി ഡേറ്റ ബ്ലോക്കര് ഉപയോഗിക്കുക. കൂടാതെ പൊതുഇടങ്ങളില് ഫോണ് ചാര്ജ് ചെയ്യുന്നതിനിടയില് പാറ്റേണ് ലോക്ക്, പാസ് വേഡ് എന്നിവ ഉപയോഗിക്കാതിരിക്കുക. പൊതുജനങ്ങളില് ഭൂരിഭാഗവും ഈ അപകടസാധ്യതയെക്കുറിച്ച് ബോധവാന്മാരല്ല. അതിനാല്, പൊതു ചാര്ജിങ് പോയന്റുകള് ഉപയോഗിക്കുമ്പോള് അതീവ ജാഗ്രതയും ശ്രദ്ധയും പുലര്ത്തുക. കേരള പോലീസ് മുന്നറിയിപ്പ് നൽകുന്നു. 

Leave a Reply

Your email address will not be published.

Previous Story

മേലടി ബ്ലോക്ക് പഞ്ചായത്ത് സംവരണ വാര്‍ഡുകള്‍ പ്രഖ്യാപിച്ചു

Next Story

നഗരസഭയുടെ ഷോപ്പിംഗ് കോംപ്ലക്സ് ആധുനിക സൌകര്യങ്ങളോടെ പ്രവര്‍ത്തി പൂര്‍ത്തീകരിച്ച് ഉദ്ഘാടനത്തിനൊരുങ്ങുന്നു

Latest from Main News

മെഡിക്കൽ/ മെഡിക്കൽ അനുബന്ധ പ്രവേശനത്തിനുള്ള സ്‌ട്രേ വേക്കൻസി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

2025 വർഷത്തെ ആയുർവേദ/ ഹോമിയോ/ സിദ്ധ/ യുനാനി/ മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേയ്ക്കുള്ള സ്‌ട്രേ വേക്കൻസി അലോട്ട്‌മെന്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in

ഓലയ്ക്കും ഊബറിനുമെതിരെ നടപടിയെടുക്കാൻ ഒരുങ്ങി സംസ്ഥാന മോട്ടോർവാഹന വകുപ്പ്

ഓൺലൈൻ ടാക്സികളായ ഓലയ്ക്കും ഊബറിനുമെതിരെ നടപടിയെടുക്കാൻ ഒരുങ്ങി സംസ്ഥാന മോട്ടോർവാഹന വകുപ്പ്. സംസ്ഥാനത്തെ രജസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാതെയാണ് ഓൺലൈൻ ടാക്സികൾ പ്രവർത്തിക്കുന്നത്.

ഉണ്ണിക്കൃഷ്ണൻ പോറ്റി, മുരാരി ബാബു എന്നിവരുടെ റിമാൻഡ് കാലാവധി നവംബർ 27 വരെ നീട്ടി

ശബരിമല സ്വർണ്ണ മോഷണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഖ്യപ്രതികളായ ഉണ്ണിക്കൃഷ്ണൻ പോറ്റി, മുരാരി ബാബു എന്നിവരുടെ റിമാൻഡ് കാലാവധി നവംബർ 27 വരെ

എസ്ഐആർ അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന കേരളസർക്കാരിൻ്റെ ഹർജി ഹൈക്കോടതി പരിഗണിച്ചില്ല

വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധന (എസ്ഐആർ) അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന കേരള സർക്കാരിൻ്റെ ഹർജി ഹൈക്കോടതി പരിഗണിച്ചില്ല. ഈ വിഷയത്തിൽ

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് : നാമനിർദേശപ്പത്രികാ സമർപ്പണം നാളെ മുതൽ

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് നാളെ (നവംബര്‍ 14) മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍