കോഴിക്കോട്: റംസാന്‍ കാലത്തെ സൗഹൃദ ഒത്തുചേരലിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഒരുക്കിയ ഇഫ്താര്‍ വിരുന്നിൽ സമൂഹത്തിൻ്റെ വിവിധ തലങ്ങളിലുള്ളവർ ഒത്തുചേർന്നു. കോഴിക്കോട് ഗോകുലം പാർക്കിൽ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ മുസ് ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ, പ്രതിപക്ഷ ഉപനേതാവ്
പി.കെ കുഞ്ഞാലിക്കുട്ടി, സാമൂതിരി രാജയുടെ പ്രതിനിധി രാമവർമ്മ, സി.എസ്.ഐ മലബാർ മേഖല സെക്രട്ടറി റവ. ഫാ ജേക്കബ് ഡാനിയൽ, എംപിമാരായ എം.കെ രാഘവൻ, രാജ്മോഹൻ ഉണ്ണിത്താൻ, ഷാഫി പറമ്പിൽ, എംഎൽഎമാരായ ഡോ.എം.കെ മുനീർ, അഡ്വ. ടി. സിദ്ദിഖ്, എ.പി അനിൽകുമാർ, കെ.കെ രമ,
കോഴിക്കോട് ഡിസിസി പ്രസിഡൻ്റ് അഡ്വ. കെ. പ്രവീൺ കുമാർ, മലപ്പുറം ഡിസിസി പ്രസിഡൻ്റ് വി.എസ് ജോയ്, ടി.പി അബ്ദുള്ള കോയ മദനി (കെഎൻഎം),
പി.മുജീബ് റഹ്മാൻ (ജമാഅത്തെ ഇസ്ലാമി അമീർ ) ,സഫീർ സഖാഫി (ആക്ടിങ് ഇമാം കോഴിക്കോട്),
സി.പി ഉമർ സുല്ലമി (മർക്കസ് ദുഅ്വ ),
നാസർ ബാലുശ്ശേരി (വിസ്ഡം), കൈതപ്രം ദാമോദരൻ നമ്പൂതിരി, യു.കെ കുമാരൻ, സി ദാവൂദ്, ഗ്രോവാസു, നവാസ് പൂനൂർ, കമാൽ വരദൂർ, എം.ജി ഷാജി , റസാഖ് പാലേരി, ഡോ. കെ.മൊയ്തു, എം.എ റസാഖ് മാസ്റ്റർ, ടി.ടി ഇസ്മായിൽ, ഉമർ പാണ്ടികശാല, പി.കെ ഫിറോസ്, ആര്യാടൻ ഷൗക്കത്ത്, ആലിപ്പറ്റ ജമീല, പി.എം നിയാസ്, കെ.പി നൗഷാദ് അലി മോയിൻ കുട്ടി മാസ്റ്റർ,
തുടങ്ങി രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, മാധ്യമ, സിനിമാ മേഖലയിലെ പ്രമുഖരും കെപിസിസി, ഡിസിസി, പോഷകസംഘടനാ നേതാക്കളും പങ്കെടുത്തു.
Latest from Local News
വ്യാപാരി–വ്യവസായികളുടെയും ചെറുകിട കച്ചവടക്കാരുടെയും ക്ഷേമം മുൻനിർത്തി, കക്ഷി രാഷ്ട്രീയത്തിനും ജാതി–മത വിഭാഗീയതയ്ക്കും അതീതമായി സ്വതന്ത്ര വീക്ഷണത്തോടെ പ്രവർത്തിച്ചുവരുന്ന കൊയിലാണ്ടി വ്യാപാരി വ്യവസായി
കോഴിക്കോട് മുക്കത്തിനടുത്ത് കറുത്തപറമ്പിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. കറുത്തപറമ്പ് സ്വദേശി സച്ചിൻ ആണ് അപകടത്തിൽ ജീവൻ നഷ്ടമായത്. ഇന്ന് പുലർച്ചെ 5
പേരാമ്പ്രയിൽ വീട്ടമ്മയുടെയും രണ്ടു വയസ്സുകാരിയുടെയും മുഖത്തേക്ക് മുളകുപൊടി എറിഞ്ഞ് കവര്‍ച്ചാശ്രമം. പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ മാര്യാത്തെ അബ്ദുള്‍ ഷുക്കൂറിന്റെ വീട്ടിലാണ് വ്യാഴാഴ്ച
പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കീഴൂർ മുൻസിപ്പൽ സ്റ്റേഡിയം ശുചികരിച്ചു. മണ്ഡലം വൈസ് പ്രസിഡൻ്റ് കാര്യാട്ട് ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു.
കൊയിലാണ്ടി നഗരസഭയിൽ ലൈസൻസ് എടുക്കാൻ ചെന്നാൽ ഹരിത കർമ്മ സേനയുടെ പേരിൽ ഒരു കച്ചവടക്കാരൻ 1200 രൂപ അടക്കണം എന്ന വാദം







