നമ്പ്രത്തുകരയിൽ കനാലിൽ വിള്ളൽ; വെള്ളം റോഡിലേക്ക് ഒഴുകി

കൊയിലാണ്ടി: കുറ്റ്യാടി ഇടതുകര കനാലിൻ്റെ ഭാഗമായുള്ള നമ്പ്രത്തുകര ഭാഗത്തേക്കുള്ള കനാൽ തകർന്ന് വെള്ളവും ചളിയും റോഡിലേക്ക് ഒഴുകി. ബുധനാഴ്ച വൈകിട്ടാണ് കനാൽ തകർന്നത്. നമ്പ്രത്തുകര ടൗണിലെ ഫ്ലോർ മില്ലിലേക്കും വെള്ളവും ചളിയും ഒഴുകിയെത്തി. കനാൽ പൊട്ടിയതോടെ നടേരിയിലേക്കുള്ള ഷട്ടർ അടച്ച് ജലവിതരണം നിർത്തി വെച്ചു. സംഭവ സ്ഥലത്ത് ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ എത്തിയിരുന്നു.

Leave a Reply

Your email address will not be published.

Previous Story

അത്തോളി ഗ്രാമപഞ്ചായത്തും താലൂക്ക് ലീഗൽ സർവീസ് സൊസൈറ്റിയും സംയുക്തമായി ബോധവത്ക്കരണ ക്ലാസ് നടത്തി

Next Story

ആറ്റുകാൽ പൊങ്കാലയ്ക്ക് തുടക്കമായി; ക്ഷേത്രത്തിന് മുന്നിലെ പണ്ടാര അടുപ്പിൽ തീ പകർന്നു

Latest from Local News

കൊയിലാണ്ടി എ.സി ഷൺമുഖദാസ് പഠന കേന്ദ്രം നെഹ്റുവിനെ അനുസ്മരിച്ചു

ഭാരതത്തിൻ്റെ പ്രഥമ പ്രധാനമന്ത്രിയും രാഷ്ട്ര ശില്പിയുമായ ജവഹർലാൽ നെഹ്റുവിൻ്റെ ജന്മദിനത്തിൽ കൊയിലാണ്ടി എ.സി ഷൺമുഖദാസ് പഠന കേന്ദ്രം പുഷ്പാർച്ചനയും അനുസ്മരണ പ്രഭാഷണവും

കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്കുള്ള തിരഞ്ഞെടുപ്പിലേക്ക് ജില്ലാ പാര്‍ലിമെന്ററി ബോര്‍ഡ് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്കുള്ള തിരഞ്ഞെടുപ്പിലേക്ക് ജില്ലാ പാര്‍ലിമെന്ററി ബോര്‍ഡ് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.  3 നാദാപുരം കെ.കെ നവാസ് 8

തോരായിക്കടവ് പാലം പണി വീണ്ടും തകൃതി ഫെബ്രുവരിയില്‍ തുറക്കും

അത്തോളി-ചേമഞ്ചേരി ഗ്രാമ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തോരായി ക്കടവ് പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ വീണ്ടും ഊര്‍ജ്ജിതമായി. ഇക്കഴിഞ്ഞ 2025 ഓഗസ്റ്റ് 14ന് നിര്‍മ്മാണത്തിലിരിക്കുന്ന

തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്: രാവിലെ 11 മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷന്‍ ഇന്ന്  പുറപ്പെടുവിക്കും. ഇതോടൊപ്പം അതത് വരണാധികാരികള്‍ തിരഞ്ഞെടുപ്പ് പൊതുനോട്ടീസ് പരസ്യപ്പെടുത്തും.

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ്’ ഹോസ്പിറ്റൽ 14-11-2025 വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ്’ ഹോസ്പിറ്റൽ 14-11-2025.വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ ജനറൽമെഡിസിൻ ഡോ.സൂപ്പി 👉സർജറിവിഭാഗം ഡോ.രാഗേഷ് 👉ഓർത്തോവിഭാഗം ഡോ.സിബിൻസുരേന്ദ്രൻ 👉കാർഡിയോളജി വിഭാഗം ഡോ.ഖാദർമുനീർ.