കൊയിലാണ്ടി ബസ് സ്റ്റാന്റിനും, റെയില്‍വേ മേല്‍പ്പാലത്തിനുമിടയിലെ റോഡില്‍ യാത്രക്കാരെ വീഴ്ത്തുന്ന കുഴിയടക്കാന്‍ ഇനിയും നടപടിയായില്ല. ഇരുചക്രവാഹനക്കാര്‍, ഓട്ടോറിക്ഷക്കാര്‍ തുടങ്ങിയവരെല്ലാം റോഡിന് നടുവിലെ കുഴിയില്‍ വീണു അപകടത്തില്‍പ്പെട്ടിട്ടുണ്ട്. നിരവധി വട്ടം ഈ കുഴിയുടെ കാര്യംനഗരസഭാധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയതാണ്. എന്നിട്ടും ഒരു നടപടിയുമുണ്ടായില്ല. ബസ് സ്റ്റാന്‍ഡ് വളഞ്ഞു പോകേണ്ട ഒരു പാട്പേര്‍ ഇതിലെയാണ് യാത്ര ചെയ്യുക. കുറച്ച് ക്വാറി വെയിസ്റ്റ് നിക്ഷേപിച്ചാല്‍ തന്നെ കുഴി അടയും.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 08 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും… 1.ശിശുരോഗ വിഭാഗം ഡോ: ദൃശ്യ. എം
കൊടുവള്ളി: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ ജ്വല്ലറി ഉടമ മരിച്ചു. കിഴക്കോത്ത് പൂളക്കമണ്ണിൽ താമസിക്കും കാരകുന്നുമ്മൽ ബാബുരാജ് (58)
കൊയിലാണ്ടി ദേശീയപാതയിലെ ഈ കുഴി ആര് നികത്തും? യാത്രക്കാർ ചോദിക്കുന്നു. കൊയിലാണ്ടി പുതിയ നഗരസഭാ ഷോപ്പിംഗ് കോംപ്ലസിനു മുൻ വശമാണ് ടൈലുകള്‍
നന്മണ്ട 14ൽ കുന്നത്തെരു തെക്കെ ഒടിയിൽ (സംഗമം) സുകുമാരൻ നായർ (75) അന്തരിച്ചു. കോഴിക്കോട് കോർപ്പറേഷൻ റിട്ടയേർഡ് ബിൽഡിംഗ് ഇൻസ്പെക്ടർ ആയിരുന്നു.
സ്ക്കൂൾ മൈതാനത്ത് അപകടകരമാവിധം കാറോടിച്ച 16 കാരനെതിരെ നടപടിയുമായി എംവിഡി. പേരാമ്പ്ര കൂത്താളി വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ മൈതാനത്ത് കളിച്ചുകൊണ്ടിരുന്ന വിദ്യാർഥികൾക്ക്







