ഫിൻജാൽ ചുഴലിക്കാറ്റ് തമിഴ്നാട്ടിൽ കനത്ത മഴ,അതീവ ജാഗ്രത

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഫിൻജാൽ ചുഴലിക്കാറ്റിനെ തുടർന്ന് തമിഴ്നാട്ടിൽ ശക്തമായ മഴ തുടരുന്നു.ചെന്നൈ നഗരം വെള്ളക്കെട്ടിൽ മുങ്ങി’അടുത്ത മൂന്നു മണിക്കൂറിനുള്ളിൽ മണിക്കൂറിൽ 80 മുതൽ 90 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശുമെന്നാണ് അറിയിപ്പ്.തമിഴ്നാട്ടിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു.ആന്ധ്ര പുതുച്ചേരി തീരങ്ങളും അതീവ ജാഗ്രതയിലാണ് ‘അടുത്ത മൂന്ന് നാല് മണിക്കൂറിനുള്ളിൽ അതിശക്തമായ കാറ്റ് ആഞ്ഞുവീശും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്.വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് എല്ലാം അവധി നൽകിയിരിക്കുകയാണ്.ചെന്നൈ നഗരത്തിൽ പല ഭാഗത്തും വെള്ളക്കെട്ട് ഉയർന്നിട്ടുണ്ട്.വാഹനഗതാഗതം താറുമാറായി.വിമാന സർവീസുകൾ നിർത്തലാക്കിയിരിക്കുകയാണ്.ചെന്നൈ വിമാനത്താവളം ഞായറാഴ്ച രാവിലെ വീര അടച്ചിട്ടു. 19 വിമാനങ്ങൾ റദ്ദാക്കി.

Leave a Reply

Your email address will not be published.

Previous Story

ചെങ്ങോട്ടുകാവ് മനത്താംകണ്ടി പുഷ്പ അന്തരിച്ചു

Next Story

പേരാമ്പ്രയിൽ തെരുവ് നായയുടെ വിളയാട്ടം ഒട്ടേറെ പേർക്ക് കടിയേറ്റു

Latest from Local News

എഴുത്തുകാരനും സാംസ്കാരികപ്രവർത്തകനുമായ സുമിത്ത് കായലാട്ട് അന്തരിച്ചു

കൊയിലാണ്ടി:എഴുത്തുകാരനും സാംസ്കാരികപ്രവർത്തകനുമായ സുമിത്ത് കായലാട്ട് (46) അന്തരിച്ചു. കൊയിലാണ്ടി പബ്ലിക്ക് ലൈബ്രറിയിലെ ലൈബ്രേറിയനായി പ്രവർത്തിച്ചിരുന്നു. റെഡ്കർട്ടൻ കൊയിലാണ്ടിയുടെ പ്രവർത്തകനായിരുന്നു. “കവിതയും സഹയാത്രികരും”

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തളീക്കര കാഞ്ഞിരോളിയില്‍ അമ്പലക്കണ്ടി റാഷിദിന്റെ ഭാര്യ ജസീറ (28) ആണ് മരിച്ചത്. കിടപ്പുമുറിയിലെ

ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ചൊവ്വാഴ്ച മുതല്‍ മഴ കനക്കുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ പ്രവചനം .ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍

താമരശ്ശേരി ചുരത്തില്‍ ഇന്ന് സഞ്ചാരികള്‍ക്ക് കര്‍ശന നിയന്ത്രണം

താമരശ്ശേരി ചുരത്തില്‍ ഇന്ന് വൈകിട്ട് ഏഴ് മണി മുതല്‍ സഞ്ചാരികള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതായി താമരശ്ശേരി പൊലീസ് അറിയിച്ചു. ഈ സമയം

പിഷാരികാവിലെ പള്ളിയറക്ക് കട്ടില വെച്ചു

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ പുതുക്കി പണിത പള്ളിയറയുടെ കട്ടില വെക്കൽ വിവിധ ചടങ്ങുകളോടെ നടന്നു. തെക്കൻ കൊല്ലത്ത് നിന്നും പിഷാരികാവിൽ