ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഫിൻജാൽ ചുഴലിക്കാറ്റിനെ തുടർന്ന് തമിഴ്നാട്ടിൽ ശക്തമായ മഴ തുടരുന്നു.ചെന്നൈ നഗരം വെള്ളക്കെട്ടിൽ മുങ്ങി’അടുത്ത മൂന്നു മണിക്കൂറിനുള്ളിൽ മണിക്കൂറിൽ 80 മുതൽ 90 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശുമെന്നാണ് അറിയിപ്പ്.തമിഴ്നാട്ടിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു.ആന്ധ്ര പുതുച്ചേരി തീരങ്ങളും അതീവ ജാഗ്രതയിലാണ് ‘അടുത്ത മൂന്ന് നാല് മണിക്കൂറിനുള്ളിൽ അതിശക്തമായ കാറ്റ് ആഞ്ഞുവീശും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്.വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് എല്ലാം അവധി നൽകിയിരിക്കുകയാണ്.ചെന്നൈ നഗരത്തിൽ പല ഭാഗത്തും വെള്ളക്കെട്ട് ഉയർന്നിട്ടുണ്ട്.വാഹനഗതാഗതം താറുമാറായി.വിമാന സർവീസുകൾ നിർത്തലാക്കിയിരിക്കുകയാണ്.ചെന്നൈ വിമാനത്താവളം ഞായറാഴ്ച രാവിലെ വീര അടച്ചിട്ടു. 19 വിമാനങ്ങൾ റദ്ദാക്കി.
Latest from Local News
കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെ ആന ഇടഞ്ഞുണ്ടായ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ആശ്രിതർക്ക് സർക്കാർ മുൻകൈ എടുത്ത് ജോലി നൽകാനുള്ള നടപടി
കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ. 22-02-2025 ശനി.പ്രവർത്തിക്കുന്ന ഒ.പി.പ്രധാനഡോക്ടർമാർ 👉മെഡിസിൻവിഭാഗം ഡോ.സൂപ്പി 👉ജനറൽസർജറി ഡോ.രാഗേഷ് 👉ഓർത്തോവിഭാഗം ഡോ.ജേക്കബ്മാത്യു 👉ഇ.എൻടിവിഭാഗം ഡോ.സുമ’ 👉സൈക്യാട്രിവിഭാഗം
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 24 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ
കൊയിലാണ്ടി: പ്രസിദ്ധമായ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ടം മഹോത്സവത്തിന് തീയതി കുറിച്ചു .ഉത്സവത്തിന് മാർച്ച് 30ന് കൊടിയേറും ഏപ്രിൽ അഞ്ചിന് വലിയ
കാപ്പാട് :മുക്കാടിക്കണ്ടി സഫ്ന (38) അന്തരിച്ചു. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കഴിഞ്ഞ മൂന്ന് ആഴ്ചയായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ