ശക്തമായ കാറ്റിലും മഴയിലും വഞ്ചി തകർന്നു. മൂന്നു മത്സ്യതൊഴിലാളികൾക്ക് പരുക്ക്

കൊയിലാണ്ടി:  ശക്തമായ കാറ്റിലും മഴയിലും വഞ്ചി തകർന്നു. മൂന്നു മത്സ്യതൊഴിലാളികൾക്ക് പരുക്ക് .വിരുന്നു കണ്ടിഷിബി 36,വിരുന്നു കണ്ടി രമേശൻ 59, വിരുന്നു കണ്ടി വൈശാഖ്, 32 തുടങ്ങിയവർക്കാണ് പരിക്കേറ്റ് താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടി, വഞ്ചിയിൽ 18 ഓളം പേരാണുണ്ടായിരുന്നത് നിരവധി പേർ കടലിലെക്ക് തെറിച്ചുവീണെങ്കിലും, മറ്റ് വഞ്ചിക്കാർ രക്ഷപ്പെടുത്തുകയായിരുന്നു. തകർന്ന ലക്ഷ്മി വിനായക (IND – KL – 07-M M-244) വഞ്ചി കൊയിലാണ്ടി ഹാർബറിലെക്ക് മാറ്റി തകർന്നത്.ബുധനാഴ്ച ഉച്ചയ്ക്ക് 2.30 ഓടെ ആഞ്ഞടിച്ച കാറ്റിലും മഴയിലും ലക്ഷ്മി വിനായക വഞ്ചി മത്സ്യ ബന്ധനത്തിന് പോയി തിരിച്ചു വരുമ്പോഴാണ് കാപ്പാട്കടലിലിൽ അപകടത്തിൽ പെട്ടത്. വഞ്ചിയിൽ 18 പേരാണുണ്ടായിരുന്നത്. . വിരുന്നുകണ്ടി ഷിബിയുടെ ഉടമസ്ഥതയിലുള്ളതാണ് വഞ്ചി വഞ്ചിയിലെ ഉപകരണങ്ങളും, വലയും മറ്റും തകർന്നു. ഏകദെശം 5ലക്ഷം രൂപ നാശ നഷ്ട്ടം കണക്കാക്കുന്നു.

Leave a Reply

Your email address will not be published.

Previous Story

പൊതു വിദ്യാഭ്യാസവകുപ്പ് നടത്തുന്ന എല്ലാ പരിഷ്കാരങ്ങൾക്കും പിന്തുണയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

Next Story

മീഞ്ചന്ത – അരയിടത്തുപാലം ബൈപ്പാസ് റോഡിലുള്ള മാങ്കാവ് പാലം അറ്റകുറ്റപ്പണികൾക്കായി മെയ് 30 രാത്രി 10 മണി മുതൽ മൂന്ന് ദിവസത്തേക്ക് പൂർണ്ണമായും അടച്ചിടും

Latest from Uncategorized

നിർമ്മാണത്തിലിരുന്ന തോരായി കടവ് പാലം തകർന്നു വീണ സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ബി.ജെ.പി കോഴിക്കോട് നോർത്ത് ജില്ലാ ജനറൽ സെക്രട്ടറി എസ്.ആർ. ജയ്കിഷ്

കോഴിക്കോട്: നിർമ്മാണത്തിലിരുന്ന തോരായി കടവ് പാലം തകർന്നു വീണ സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ബി.ജെ.പി കോഴിക്കോട് നോർത്ത് ജില്ലാ ജനറൽ

സിപിഎം നേതാവ് മൂത്തോറൻ അന്തരിച്ചു

കൊയിലാണ്ടി ചേമഞ്ചേരി മേഖലയിലെ പ്രമുഖ സിപിഎം നേതാവ് എ എം മൂത്തോറൻ മാസ്റ്റർ അന്തരിച്ചു.ചേമഞ്ചേരി കൊളക്കാട് മേഖലയിൽ സിപിഎം കെട്ടിപ്പടുക്കുന്നതിൽ നിർണായ

സിവില്‍ സ്‌റ്റേഷന്‍ ശുചീകരണം: ഉപയോഗശൂന്യമായ വാഹനങ്ങൾ നീക്കം ചെയ്തു

സിവില്‍ സ്റ്റേഷനും പരിസരവും മാലിന്യമുക്തമാക്കി ഹരിതവത്കരിക്കുകയെന്ന ലക്ഷ്യത്തിലേക്കുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ വകുപ്പുകളുടെ ഉപയോഗശൂന്യമായ വാഹനങ്ങൾ നീക്കം ചെയ്തു. ജില്ലാ

നന്തി ടൗണിൽ നിർത്താതെ പോവുന്ന  ബസ്സുകളെ തടഞ്ഞ് യൂത്ത്ലീഗ് 

നന്തി ടൗണിൽ പരിസരങ്ങളിലും ബസ്സുകൾ നിർത്താതെ പോവുന്നത് നിത്യ സംഭവമായിരിക്കുകയാണ്. അതി രാവിലെ തന്നെ വിദ്യാർത്ഥികളും യാത്രക്കാരും മണിക്കൂറുകളോളം കാത്ത് നിന്ന്