പൂക്കാട് ഭാഗത്ത് കവർച്ച നടത്തിയ പ്രതികളെ കൊയിലാണ്ടി പോലിസ് അറസ്റ്റ് ചെയ്തു

/

കൊയിലാണ്ടി: പൂക്കാട് ഭാഗത്ത് കവർച്ച നടത്തിയ രണ്ട് പ്രതികളെ കൊയിലാണ്ടി പോലിസ് അറസ്റ്റ് ചെയ്തു. മറ്റൊരു പ്രതിയെ തലശ്ശേരി ധർമ്മടം പോലിസിൻ്റെ പിടിയിലായതായും വിവരമുണ്ട്.

പൂക്കാട് താഴത്തെ പുതുക്കോട്ട് (വീർവീട്ടിൽ ) ശ്രീധരന്റെ വീട്ടിൽ നിന്നും വാതിൽ കുത്തിപ്പൊളിച്ച് മോഷണം നടത്തിയതുൾപ്പടെയുള്ള കേസിലുൾപ്പെട്ട പ്രതികളെയാണ് കൊയിലാണ്ടി പോലീസ് പിടികൂടിയത്.തമിഴ്നാട് തഞ്ചാവൂർ ചെങ്കി പെട്ടി മുത്തു (32), തഞ്ചാവൂർ വല്ലം എം.ജി.ആർ നഗർ വിജയൻ (38) എന്നിവരെയാണ് കൊയിലാണ്ടി സിഐ മെൽവിൻ ജോസ് ,എസ്. ഐ. രാജീവൻ. എസ്. സി. പി ഓഫിസർ ബിജു വാണിയംകുളം, നിഖിൽ, പന്നിയങ്കര സ്റ്റേഷനിലെ അനൂജ് എന്നിവരുൾപ്പെട്ട സംഘം പിടികൂടിയത്.

മലപ്പുറം തേഞ്ഞിപ്പാലത്ത് വാടക ക്വാർട്ടേഴ്സിൽ താമസിക്കുകയായിരുന്നു ഇവർ. സൈബർ സെല്ലിന്റെ സഹായത്തോടെ ഇവരുടെ ഒളി സങ്കേതം പോലീസ് മനസ്സിലാക്കിയാണ് കസ്റ്റഡിയിൽ എടുത്തത്.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി: ചെങ്ങോട്ട് കാവ് – നന്തി ബൈപ്പാസ് കാരണം പ്രതിസസന്ധി നിലനിൽക്കുന്ന പന്തലായിനി പ്രദേശം അസി. കലക്ടർ ആയുഷ് ഗോയൽ ഐ.എ.എസ് നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു

Next Story

നടുവത്തൂർ ശ്രീ വാസുദേവാ ശ്രമം ഗവ. ഹയർ സെക്കണ്ടറി സ്ക്കൂൾ 60-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് നടന്ന വിദ്യാഭ്യാസ സമ്മേളനം പ്രശസ്ത കവി രമേശ് കാവിൽ ഉദ്ഘാടനം ചെയ്തു

Latest from Local News

തിരുവങ്ങൂർ മുൻ ജില്ല കൗൺസിൽ അംഗം ടി കെ പാത്തു ടീച്ചർ അന്തരിച്ചു

  തിരുവങ്ങൂർകാലിക്കറ്റ് ഗേൾസ് ഹൈസ്കൂൾ , കാപ്പാട് ഇലാഹിയ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ പ്രിൻസിപ്പൽ ആയിരുന്ന ടി. കെ പാത്തു

നാളെ യൂത്ത് കോൺഗ്രസിന്റെ അദാനി ഓഫീസ് മാർച്ച്‌

കൊയിലാണ്ടി : കരാർ കമ്പിനി നടത്തുന്ന കെടുകാര്യസ്ഥതയ്ക്കും അഴിമതിക്കും കൂട്ടുനിക്കുന്ന ഉദ്യോഗസ്ഥ കരാർ ലോബിക്കെതിരായ് നാളെ കാലത്ത് 10 മണിക്ക് യൂത്ത്

കൊയിലാണ്ടി ഹാജിയാരകത്ത് അബൂബക്കർ ഹാജി അന്തരിച്ചു

കൊയിലാണ്ടി : ഹാജിയാരകത്ത് അബൂബക്കർ ഹാജി (85) അന്തരിച്ചു. നാൽപത് വർഷത്തോളം കൊയിലാണ്ടി ഖാദിരിയ്യ പള്ളിയിലെ ഖാദിമായിരുന്നു ഭാര്യ: ഹാജിയാരകത്ത് ബീവി

സർവകലാശാലകളെ തകർക്കരുത് യൂണിവേഴ്സിറ്റി പെൻഷനർ മാരുടെ സെക്രെട്ടേ റിയറ്റ് മാർച്ചും ധർണയും

സർവകലാശാലകളെ തകർക്കുന്ന സർക്കാർ നടപടികൾ അവസാനിപ്പിക്കുന്നതിനും യൂണി. പെൻഷൻ കാരുടെയും ജീവനക്കാരുടെയും അവകാശ സംരക്ഷണത്തിനും സർവകലാശാലാ സമൂഹവും പൊതുജനങ്ങളും യോജിച്ചു നീങ്ങണമെന്ന്