കനത്ത മഴയെ തുടര്‍ന്ന് നന്തി ബസാര്‍ മൊത്തത്തില്‍ വെളളത്തില്‍ മുങ്ങി. നന്തി-പളളിക്കര റോഡില്‍ വെളളമുയര്‍ന്നു. വെളളമുയര്‍ന്നതോടെ ദേശീയപാതയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളും പ്രയാസപ്പെട്ടു. പല വ്യാപാര സ്ഥാപനങ്ങളുടെ അകത്തേക്കും വെളളം കയറി. ബുധനാഴ്ച രാവിലെ മുതല്‍ പെയ്ത കനത്ത മഴ ജന ജീവിതത്തെ ബാധിച്ചു. ശ്രീശൈലം കുന്നില്‍ നിന്നും മണ്ണും ചെളിയും താഴോട്ട് ഒലിച്ചിറങ്ങുകയാണ്. ഇത് നന്തി ടൗണിലും പളളിക്കര റോഡിലുമാണ് കെട്ടി നില്‍ക്കുന്നത്. പല കടകളിലേക്കും ചെളിവെളളം കയറി.
പയ്യോളി ടൗണ്‍,അയനിക്കാട്, ഭാഗങ്ങളിലും കനത്ത മഴയെ തുടര്‍ന്ന് സര്‍വ്വീസ് റോഡില്‍ വെളളമുയര്‍ന്നു. തീരെ വീതിയില്ല. മഴ വെളളം കെട്ടി നില്‍ക്കുന്നതോടെ റോഡിലെ കുഴിയും തടസ്സങ്ങളും തിരിച്ചറിയാന്‍ പോലും കഴിയുന്നില്ല.
Latest from Local News
പതിമൂന്നു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടു മാസമായി ഒളിവിലായിരുന്ന തമിഴ്‌നാട് സ്വദേശിയെ കൊയിലാണ്ടി പൊലീസ് പിടികൂടി. തഞ്ചാവൂർ പട്ടിത്തോപ്പ് തിരുട്ട് ഗ്രാമത്തിനടുത്തുള്ള
കൊയിലാണ്ടി മേലൂർ കുളങ്ങര താഴെ കെ.ടി. വിനീഷ് (43) അന്തരിച്ചു. വെള്ളയിൽ തെക്കെ കര ദേവീക്ഷേത്രത്തിലെ ശാന്തിയായിരുന്നു. മണമൽക്കാവിലും ശാന്തിയായി പ്രവർത്തിച്ചിരുന്നു.
മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയുടെ ജന്മദിനത്തിൽ ചേലിയയിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. തൊഴിലുറപ്പ് പദ്ധതിക്കെതിരായി നടത്തുന്ന നുണ പ്രചരണം അവസാനിപ്പിക്കണമെന്ന്
പട്ടാപുറത്ത് താഴ ഒപ്പം റസിഡൻസ് വാർഷിക ആഘോഷം സാഹിത്യകാരൻ സോമൻ കടലൂർ ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ പ്രവർത്തനത്തിനും സാന്ത്വന പരിചരണത്തിനും
ഒ.കെ ഫൈസൽ തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടാവും. എൽഡിഎഫിൽ നിന്നും ഭരണം തിരിച്ചുപിടിച്ചാണ് യുഡിഎഫ് അധികാരത്തിലേറുന്നത്. ആദ്യഘട്ടം ലീഗിന് ഭരണം നൽകുമെന്ന യുഡിഎഫിന്റെ







