കോഴിക്കോട് ജില്ലയിലെ എല്ലാ താലൂക്കുകളിലും ഇ സി എച്ച് എസ് പോളി ക്ലിനിക്കുകൾ സ്ഥാപിക്കണം: ഓൾ കേരള ആർമി സർവീസ് കോർപ്സ് ജില്ലാ കൺവൻഷൻ

കൊയിലാണ്ടി: ഓൾ കേരള ആർമി സർവീസ് കോർപ്സ് ജില്ലാ കൺവൻഷൻ കവി പവിത്രൻ തീക്കുനി ഉദ്ഘാടനം ചെയ്തു. ഇ.എം.സത്യൻ അധ്യക്ഷനായി. സത്യൻ മണിയൂർ, ഹോണറി ക്യാപ്റ്റൻ സന്തോഷ് കുമാർ മലയിൽ, പി.മൃദു, ഗിരീഷ് നമ്പ്യാർ എന്നിവർ സംസാരിച്ചു. കോഴിക്കോട് ജില്ലയിലെ എല്ലാ താലൂക്കുകളിലും ഇ സി എച്ച് എസ് പോളി ക്ലിനിക്കുകൾ ആരംഭിക്കണമെന്ന് യോഗം ആവശ്യപെട്ടു.

ചടങ്ങിൽ എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെയും ഐ ഐ ടി മുംബയിൽ നിന്നും എക്ണോമിക്സിൽ പി എച്ച് ഡി നേടിയ അശ്വതി എസ് നായരെയും ആദരിച്ചു.

Leave a Reply

Your email address will not be published.

Previous Story

എകരൂലിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ സംഘർഷം; ജാർഖണ്ഡ് സ്വദേശി കത്തിക്കുത്തേറ്റ് മരിച്ചു

Next Story

മൂടാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് വാർഡ് തല ഓക്സല്ലോ സംഗമം നടത്തി

Latest from Local News

ഷാഫി പറമ്പിലിനെതിരായ ആക്രമണത്തിനു പിന്നിൽ സിപിഎം സന്തത സഹചാരികളായ പോലീസ്: യുഡിഎഫ്

സിപിഎം നേതാക്കളുടെ സന്തത സഹചാരികളായ പോലീസുകാരാണ് ഷാഫി പറമ്പിൽ എംപിക്കെതിരായ ആക്രമണത്തിന് പിന്നിലെന്ന് കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത്

ഗ്രാമ പ്രഭ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍ ഔട്ട്‌ലെറ്റ് ഉദ്ഘാടനം ചെയ്തു

കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ രൂപവല്‍കരിച്ച ഗ്രാമപ്രഭ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്റെ നവീകരിച്ച റീട്ടെയ്ല്‍ ഔട്ട്‌ലെറ്റിന്റെ ഉദ്ഘാടനം

ശക്തൻ കുളങ്ങരയിൽ കൊയ്ത്തുത്സവം നടത്തി

കൊയിലാണ്ടി: വിയ്യൂർ ശക്തൻ കുളങ്ങര ക്ഷേത്രപാടശേഖരത്തിൽ ക്ഷേത്ര കമ്മിറ്റി ഇറക്കിയ നെൽകൃഷിയുടെ വിളവെടുപ്പ് നടന്നു. ഒരു ഏക്കറയോളം സ്ഥലത്ത് ഉമ ഇനത്തിൽപ്പെട്ട

മണിയൂര്‍ പഞ്ചായത്തില്‍ മഞ്ചയില്‍ക്കടവ് വിനോദസഞ്ചാര കേന്ദ്രം മന്ത്രി പി എ മുഹമ്മദ് റിയാസ് ഒക്ടോബര്‍ 19-ന് നാടിന് സമര്‍പ്പിക്കും

പ്രകൃതി മനോഹാരമായ മണിയൂര്‍ പഞ്ചായത്തില്‍ വിനോദസഞ്ചാര കേന്ദ്രം യാഥാര്‍ത്ഥ്യമാകുന്നു. പതിയാരക്കരയില്‍ വെള്ളത്താല്‍ ചുറ്റപ്പെട്ട മനോഹരമായ മഞ്ചയില്‍ക്കടവിലാണ് മത്സ്യസഞ്ചാരി പദ്ധതിയുടെ ഭാഗമായി വിനോദസഞ്ചാര

ഉരുപുണ്യകാവ് ക്ഷേത്രത്തിൽ തുലാം മാസവാവുബലി ഒക്ടോബർ 21 ചൊവ്വാഴ്ച

മൂടാടി  ഉരുപുണ്യകാവ് ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ തുലാം മാസവാവുബലി ഒക്ടോബർ 21 ചൊവ്വാഴ്ച കാലത്ത് നാല് മണിമുതൽ വിപുലീകരിച്ച ക്ഷേത്ര ബലിത്തറയിൽ