എസ്.എൻ.ഡി.പി യോഗം കൊയിലാണ്ടി യൂണിയന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 171ാമത് ചതയദിനം വിവിധ പരിപാടികളോടെ ആചരിച്ചു

ശ്രീനാരായണ ഗുരുദേവന്റെ 171ാമത് ചതയദിനം ആഘോഷം എസ്.എൻ.ഡി.പി യോഗം കൊയിലാണ്ടി യൂണിയന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു. യൂണിയൻ ഓഫീസിൽ ഗുരുപൂജ നടത്തി. രാവിലെ ഒമ്പത് മണിക്ക് ഓഫീസ് പരിസരത്ത് യൂണിയൻ പ്രസിഡന്റ്‌ കെ. എം. രാജീവൻ പീത പതാക ഉയർത്തിയതോടെ ആഘോഷങ്ങൾക്ക് തുടക്കമായി.

ഉച്ചക്ക് താലൂക് ഹോസ്പിറ്റലിലെ രോഗികൾക്കും ആശ്രിതർക്കും അന്നദാനം നടത്തി. വൈകീട്ട് കോതമംഗലത്ത് ഗുരുമന്ദിരത്തിൽ നിന്ന് ആരംഭിച്ച പ്രൗഡഗംഭീര ഘോഷയാത്രയ്ക്ക് യൂണിയൻ സെക്രട്ടറി ദാസൻ പറമ്പത്ത് പ്രസിഡന്റ് കെ എം രാജീവൻ, ഡയറക്ടർ ബോർഡ് അംഗം കെ കെ ശ്രീധരൻ, വൈ. പ്രസിഡന്റ് വി കെ സുരേന്ദ്രൻ, കൗൺസിലറുമായ സുരേഷ് മേലേപ്പുറത്, എം. ചോയിക്കുട്ടി, കുഞ്ഞികൃഷ്ണൻ കെ.കെ, പി.വി പുഷ്പരാജ്, നീന സത്യൻ, ആശ എം.പി, സി.കെ ജയദേവൻ, ചന്ദ്രൻ മാസ്റ്റർ, നിത്യ ഗണേശൻ, സതീശൻ കെ. കെ, ഗോവിന്ദൻ ചേലിയ, സോജൻ കെ. ടി, ആദർശ് അശോകൻ ടി. കെ, ബാലൻ ഊരള്ളൂർ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണഗുരുദേവരുടെ 171ാം ജന്മദിനാഘോഷം ആചരിച്ചു

Next Story

തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് ജില്ലാ സമ്മേളനം വിജയിപ്പിക്കാൻ തീരുമാനിച്ചു

Latest from Local News

ദേശീയ പാത പ്രവൃത്തി പുരോഗതി കലക്ടർ പരിശോധിക്കാനെത്തും

  ദേശീയപാതയുടെ പ്രവൃത്തി പുരോഗതി വിലയിരുത്തുന്നതിനായി സെപ്റ്റംബര്‍ 9 ചൊവ്വാഴ്ച ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് വെങ്ങളം മുതല്‍ അഴിയൂര്‍

മണ്ണാര്‍മലയില്‍ വീണ്ടും പുലിയിറങ്ങി; കെണിക്ക് മുന്നില്‍ വിശ്രമിച്ച് മാറി നടന്നു

മലപ്പുറം : ഇടവേളയ്ക്ക് ശേഷം മണ്ണാര്‍മലയില്‍ വീണ്ടും പുലിയുടെ സാന്നിധ്യം.ശനിയാഴ്ച രാത്രി 7.19ന് മലമുകളില്‍ നിന്ന് ഇറങ്ങിയ പുലി, നാട്ടുകാര്‍ സ്ഥാപിച്ച

കുതിരക്കുട അയ്യപ്പ ക്ഷേത്രം തിയ്യാട്ട് മഹോത്സവവും അയ്യപ്പൻ വിളക്കും

നടേരി: കുതിരക്കുട അയ്യപ്പക്ഷേത്രം തിയ്യാട്ട് മഹോത്സവവും അയ്യപ്പൻ വിളക്കും നവംബർ 21 ,22, 23 തീയതികളിൽ ആഘോഷിക്കും.ആഘോഷ കമ്മിറ്റി ഭാരവാഹികളായി ഷാജു

സദസിൽ ആളില്ല; സംഘാടകർക്ക് മുഖ്യമന്ത്രിയുടെ കടുത്ത വിമർശനം

പാലക്കാട് : കഞ്ചിക്കോട് ഇൻഡസ്ട്രീസ് വ്യാവസായിക സമിറ്റിന് സദസിൽ ആളുകളുടെ പങ്കാളിത്തം കുറവായതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ സംഘാടകരെ കടുത്ത വിമർശനം ഉന്നയിച്ചു.