കോഴിക്കോട് : വിവിധ പ്രദേശങ്ങളിലെ ഭൂപ്രകൃതി മനസ്സിലാക്കി വിളകള്‍ കൃഷി ചെയ്യുമ്പോള്‍ മാത്രമേ കാര്‍ഷിക മേഖല വികസിക്കൂവെന്ന് വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്. ലോക നാളികേര ദിനത്തിന്റെ ഭാഗമായി കോഴിക്കോട് പാളയം ചിന്താവളപ്പ് ശിക്ഷക് സദനില്‍ നടന്ന ‘കുറ്റ്യാടി കേര സമൃദ്ധി മിഷന്റെ’യും സെമിനാറിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ഭൂവിനിയോഗവും ശാസ്ത്രീയ ജലസേചനവും കൂടിച്ചേരുമ്പോള്‍ മാത്രമേ മികച്ച നിലയിലുള്ള വിളവ് ലഭിക്കൂ. കാര്‍ഷിക സമൃദ്ധിയുടെയും വിളസമൃദ്ധിയുടെയും ഒരു കാലഘട്ടം ഉണ്ടാക്കിയെടുക്കുന്നതിനായാണ് സര്‍ക്കാര്‍ പുതിയ പദ്ധതികള്‍ മുന്നോട്ടുവെക്കുന്നത്. കേരളം എന്ന സങ്കല്പം നിലനില്ക്കണമെങ്കില് നാളികേരവുമായി ബന്ധപ്പെട്ട വികാസ പ്രക്രിയയില്‍ സംഭാവന നല്‍കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
Latest from Local News
കേരള പബ്ലിക് സര്‍വീസ് കമീഷന് നാളെ (ഒക്ടോബര്‍ 30) രാവിലെ ഏഴ് മുതല്‍ 8.50 വരെ നടത്തുന്ന ഓവര്‍സിയര്‍ ഗ്രേഡ് III
അരിക്കുളം കെ പി എം എസ് എം എച്ച് എസ് എസ്സിൽ എൻ എസ് എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഇഖ്റ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 29 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. നെഫ്രോളജി വിഭാഗം ഡോ :
കൊയിലാണ്ടി: വിയ്യൂർ ചന്തച്ചം കുനി പാർവ്വതി അമ്മ (80) അന്തരിച്ചു. ഭർത്താവ് പരേതനായ ഉണ്ണി. മക്കൾ രാധ, കൃഷ്ണൻ, ബാബു, വസന്ത,
നാദാപുരത്ത് വീട്ടമ്മയുടെ കഴുത്തിലെ മാല പൊട്ടിക്കാന്‍ ശ്രമം. നാദാപുരം കുമ്മങ്കോട്ടെ വലിയപറമ്പത്ത് പാത്തുട്ടിയാണ് മോഷണ ശ്രമത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത്. പിടിവലിക്കിടെ







