മുൻമന്ത്രിയും കെപിസിസി പ്രസിഡന്റുമായിരുന്ന സി.വി .പത്മരാജൻ അന്തരിച്ചു. മുൻ ചാത്തന്നൂർ എം.എൽ.എ ആയിരുന്നു. രണ്ടുതവണ ചാത്തന്നൂരിൽ നിന്ന് എംഎൽഎ ആയിട്ടുണ്ട് കരുണാകരൻ ,ആൻറണി മന്ത്രിസഭയിൽ അംഗമായിരുന്നു. ചാത്തന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡൻറായാണ് രാഷ്ട്രീയ പ്രവേശനം. കൊല്ലം ഡിസിസിയുടെ വൈസ് പ്രസിഡൻറായും, പ്രസിഡൻറായും പ്രവർത്തിച്ചു. 1982-ലും 1991-ലും ചാത്തന്നൂരിൽ നിന്ന് നിയമസഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1983 മുതൽ 1987 വരെ കെ.പി.സി.സി പ്രസിഡൻറായിരുന്നു. 1982-1983, 1991-1995 വർഷങ്ങളിലെ കരുണാകരൻ മന്ത്രിസഭയിലും 1995-1996-ലെ എ.കെ. ആൻറണി മന്ത്രിസഭയിലും മന്ത്രിയായും പ്രവർത്തിച്ചു. 1992-ൽ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന് അപകടം പറ്റിയ സമയത്ത് ചെറിയ കാലം സഭാ നേതാവായിരുന്നു. സാമൂഹ്യ ക്ഷേമം, ഫിഷറീസ് ,വൈദ്യുതി വകുപ്പകൾ കൈകാര്യം ചെയ്തിരുന്നത്.
Latest from Main News
ദീപാവലിക്ക് ശേഷം ഒക്ടോബർ 30-31 തീയതികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ഗുജറാത്ത് സന്ദർശിക്കുമെന്നും ഈ വേളയിൽ എല്ലാ വർഷത്തെയും പോലെ,
കൊമ്പൻ ഗുരുവായൂർ ദേവസ്വം ഗോകുൽ ചെരിഞ്ഞു. ഉച്ചയോടെയാണ് ഗുരുവായൂർ ആനത്താവളത്തിൽ വെച്ച് അസ്വസ്ഥതകൾ അനുഭവപ്പെടുകയും ആന ചരിയുകയും ചെയ്തത്. കഴിഞ്ഞവർഷം കൊയിലാണ്ടിയിൽ
വാല്‍പ്പാറയില്‍ വീടിന് നേരെ കാട്ടാന ആക്രമണം. മൂന്ന് വയസുകാരി അടക്കം രണ്ട് പേർ മരിച്ചു. വാല്‍പ്പാറ സ്വദേശിയായ അസ്‌ല (55), ഇവരുടെ
ചേവരമ്പലത്ത് ഡോക്ടറുടെ വീട് കുത്തിത്തുറന്ന് 45 പവന്‍ മോഷ്ടിച്ച കേസിലെ പ്രതിയെ റിമാന്‍ഡ് ചെയ്തു. പശ്ചിമബംഗാള്‍ സ്വദേശി തപസ് കുമാര്‍ സാഹയെയാണ്
രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ തൻ്റെ മണ്ഡലമായ പാലക്കാട് വീണ്ടും സജീവമാകുന്നു. അദ്ദേഹം ഇന്ന് പിരായിരിയിലെ റോഡ് ഉദ്ഘാടനത്തിനായി മണ്ഡലത്തിൽ