കോഴിക്കോട് നഗരത്തിൽ തീപിടുത്തം നിയന്ത്രണ വിധേയമായില്ല

 

കോഴിക്കോട് നഗരം രണ്ടര മണിക്കൂർ നേരമായി ആളിപടരുന്ന തീ നിയന്ത്രണ വിധേയമായില്ല. കാലിക്കറ്റ് ടെക്സ്റ്റയിൽ സ് തുണി കച്ചവട സ്ഥാപനത്തിലാണ് തീ ആദ്യം പടർന്നത്.8 ഫയർഫോഴ്സ് സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നി രക്ഷാ സേന തീ അണക്കാനുള്ള കഠിന ശ്രമത്തിലാണ്. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള ഫയർ യൂണിറ്റും ഇവിടെ എത്തിയിട്ടുണ്ട്. തീ പടരുന്നത് വലിയ പ്രതിസന്ധി തീർക്കുകയാണ്. തീ പടരാതിരിക്കാനുള്ള ശ്രമമാണ് ഫയർഫോഴ്സ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.

പേരാമ്പ്ര, നരിക്കുനി, മുക്കം, കൊയിലാണ്ടി ഭാഗത്തുനിന്നുള്ള എല്ലാ ഫയർ ഫോഴ്സ് വാഹനങ്ങളും കോഴിക്കോട് നഗരത്തിലെത്തിയിരിക്കുകയാണ്. ജനങ്ങൾ ഈ ഭാഗത്തേക്ക് വരുന്നത് കർശനമായി പോലീസ് തടയുന്നുണ്ട്. വാഹനഗതാഗതം പൂർണമായി താളം തെറ്റിയിരിക്കുകയാണ്. തീ അണച്ചെങ്കിൽ മാത്രമേ ആളപായം ഉണ്ടോ എന്ന് മനസ്സിലാക്കുകയുള്ളൂ. മൂന്ന് മണിക്കൂർ ആയി കോഴിക്കോട് ഇതുവരെ കാണാത്ത അഗ്നിബാധ. അടുത്തുള്ള മെഡിക്കൽ ഷോപ്പിലേക്ക് തി പടരുന്നു.

Leave a Reply

Your email address will not be published.

Previous Story

വിനോദ സഞ്ചാരികളുടെ രക്ഷകനായ സംലോമി തോമസിന് യൂത്ത് കോൺഗ്രസ്‌ ആദരവ്

Next Story

മുചുകുന്ന് കാളാം വീട്ടിൽ രവി അന്തരിച്ചു

Latest from Main News

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 25.08.25.തിങ്കൾ. പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 25.08.25.തിങ്കൾ. പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ 1 മെഡിസിൻ വിഭാഗം ഡോ ഗീത പി. 2 സർജറി വിഭാഗം

വന്ദേഭാരത് എക്സ്പ്രസ് കടന്നുപോകുമ്പോള്‍ റെയില്‍പ്പാളത്തില്‍ കല്ലുവച്ച അഞ്ച് വിദ്യാർഥികള്‍ പിടിയില്‍

കണ്ണൂർ:വന്ദേഭാരത് എക്സ്പ്രസ് കടന്നുപോകുമ്പോള്‍ റെയില്‍പ്പാളത്തില്‍ കല്ലുവച്ച അഞ്ച് വിദ്യാർഥികള്‍ പിടിയില്‍. തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് കടന്നുപോകുമ്പോള്‍ ശനിയാഴ്ച ഉച്ചയ്ക്ക് 12.23-ന് ചിറക്കല്‍ ഇരട്ടക്കണ്ണൻ

പീടിക മൊബൈൽ ആപ്ലിക്കേഷൻ മന്ത്രി വി ശിവൻകുട്ടി പ്രകാശനം ചെയ്തു

  കേരള ഷോപ്സ് ആൻഡ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റസ് തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പീടിക മൊബൈൽ ആപ്ലിക്കേഷൻ തൊഴിൽ വകുപ്പ് മന്ത്രി വി

മോട്ടോർ വാഹന വകുപ്പിൽ അച്ചടക്കമുള്ള സേന; എഎംവിഐമാർക്ക് സമഗ്ര പരിശീലനം നൽകി : മന്ത്രി കെ. ബി. ഗണേഷ് കുമാർ

  പുതുതായി ചുമതലയേൽക്കുന്ന അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരെ (എഎംവിഐ) അച്ചടക്കവും കരുത്തുമുള്ള സേനാംഗങ്ങളാക്കി മാറ്റിയെടുക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഗതാഗത വകുപ്പ്