ഗ്ലോബൽ ഹ്യൂമൺ പീസ് യൂണിവേഴ്സിറ്റിയിൽ നിന്നും വൈദിക പഠനത്തിന് സ്പിരിച്വാലിറ്റിയിൽ ഹോണററി ഡോക്ടറേറ്റ് ലഭിച്ചു.
കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി എടക്കുളം സ്വദേശി. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ്, കലിക്കറ്റ് സർവകലാശാല എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. മലയാളം സംസ്കൃതം എന്നീ വിഷയങ്ങളിൽ മാസ്റ്റർ ബിരുദം. ജേണലിസത്തിൽ ഡിപ്ലോമ. മാനവ വിഭവശേഷി വകുപ്പിന് കീഴിൽ കൗൺസിലിങ്ങിൽ ബേസിക് സർട്ടിഫിക്കറ്റ്. കേരളത്തിലെ വൈദിക പാരമ്പര്യം എന്ന വിഷയത്തിൽ ഗവേഷണം തുടരുന്നു. ഭഗവത്ഗീത ഉപനിഷത്ത് വൈദികാ ചരണങ്ങൾ എന്നിവ പഠിച്ചു. വൈദിക പഠനത്തിനായി “ആർഷ വിദ്യാപീഠം ” സ്ഥാപിച്ചു. ജാതി ലിംഗ വ്യത്യാസമില്ലാതെ വൈദികാചരണം പഠിപ്പിക്കുന്നു. ആധ്യാത്മിക പ്രഭാഷണ രംഗത്ത് സജീവം. വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വം വഹിക്കുന്നു. അച്ഛൻ കമ്മട്ടേരി ശങ്കരൻ നായർ,അമ്മ ദേവി അമ്മ. ഭാര്യ മിനി സംസ്കൃത യോഗ അധ്യാപിക.
Latest from Local News
കാലിക്കറ്റ് സർവകലാശാലയുടെ 2025 – 26 അധ്യയന വര്‍ഷത്തെ എം.എഡ് പ്രവേശനത്തിനുള്ള വെയ്റ്റിംഗ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് നില സ്റ്റുഡന്റ്
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 14 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.മാനസികാരോഗ്യ വിഭാഗം ഡോ.ലിൻഡ.എൽ.ലോറൻസ് ( 6.00 PM
കോഴിക്കോട് : പൊലീസ് മർദനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഷാഫി പറമ്പിൽ എംപി ആശുപത്രി വിട്ടു. മർദനത്തിൽ ഷാഫിയുടെ മൂക്കിന്‍റെ ഇടത് വലത്
വടകര-വില്യാപ്പള്ളി-ചേലക്കാട് റോഡ് പ്രവൃത്തിയുടെ ആദ്യഘട്ടമായി സ്ഥലത്തിന്റെ മാര്‍ക്കിങ് നടത്തി. വടകര അഞ്ചുവിളക്ക് മുതല്‍ അക്ലോത്ത്‌നട വരെ 2.6 കിലോമീറ്റര്‍ റോഡിന്റെ ഇരുഭാഗങ്ങളിലുമാണ്
സിപിഎം നേതാക്കളുടെ സന്തത സഹചാരികളായ പോലീസുകാരാണ് ഷാഫി പറമ്പിൽ എംപിക്കെതിരായ ആക്രമണത്തിന് പിന്നിലെന്ന് കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത്