കക്കയം ജനവാസ മേഖലയിൽ രണ്ടു മൂന്ന് ദിവസമായി കാട്ടു പോത്തിൻ്റെ സാന്നിധ്യം നാട്ടുകാർ പരാതിപ്പെട്ടതിനെ തുടർന്ന് ഫോറസ്റ്റ് ആർ.ആർ.ടി അംഗങ്ങൾ സ്ഥലത്ത് പരിശോധന നടത്തി. താമരശ്ശേരി ആർ. ആർ.ടി സ്റ്റാഫ്, പെരുവണ്ണാമുഴി ഫോറസ്റ്റ് സ്റ്റേഷൻ ജീവനക്കാർ, കക്കയം സെപ്യൂട്ടി റെയിഞ്ച് ഓഫിസർമാരായ പി.ടി ബിജു പി.ബഷീർ, അമ്മദ് ബിറ്റ് ഫോറസ്റ് ഓഫിസർമാരായ രജീഷ്, ബ്രിജേഷ്, വിജേഷ്. ലിബേഷ്, റെയിഞ്ചിലെ വാച്ചർമാരും, താമരശ്ശേരിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥരായ ശീവൻ ‘വാച്ചർമാരയ കരീം, ഷബിർ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു
Latest from Main News
ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റായി പി നിഖില്‍, വൈസ് പ്രസിഡന്റായി ഡോ. വി റോയ് ജോണ്‍, സംസ്ഥാന കൗണ്‍സില്‍ പ്രതിനിധിയായി ടി
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) പദ്ധതി പ്രകാരം പണം പിന്‍വലിക്കുന്നതിനുള്ള നിയമങ്ങള്‍ ബോര്‍ഡ് ഓഫ് റിട്ടയര്‍മെന്റ് ഫണ്ട് ബോഡി ഇപിഎഫ്ഒ ലളിതമാക്കി.
കണ്ണൂർ നിടിയേങ്ങ കാക്കണ്ണംപാറയിൽ ഇടിമിന്നലേറ്റ് രണ്ട് പേർ മരിച്ചു. ചെങ്കൽ തൊഴിലാളികളായ മരിച്ചത്. അസം സ്വദേശി ജോസ് നസ്രി, ഒഡീഷ സ്വദേശി
തോടന്നൂര്‍, മേലടി, പേരാമ്പ്ര ബ്ലോക്കുകള്‍ക്കു കീഴിലുള്ള ഗ്രാമപഞ്ചാത്തുകളിലെ സംവരണ വാര്‍ഡുകള്‍ ജില്ലാ ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു.
പാലക്കാട് കല്ലടിക്കോട് രണ്ട് പേരെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മൂന്നേക്കര്‍ മരുതുംകാട് സ്വദേശി ബിനു, നിതിന്‍ എന്നിവരാണ് മരിച്ചത്. ഇരുവരും