മുചുകുന്ന് മണ്ണെങ്കിൽ ശ്രീ പരദേവതാ ക്ഷേത്രത്തിൽ വെള്ളാട്ട് നടന്നു

മുചുകുന്ന് മണ്ണെങ്കിൽ ശ്രീ പരദേവതാക്ഷേത്രത്തിലെ പരദേവത,കരിയാത്തൻ,അകത്തൂട്ട് ദൈവം എന്നീ പ്രധാന ദേവസ്ഥാനങ്ങളിലെ വെള്ളാട്ട് പ്രസിദ്ധ തെയ്യം കലാകാരനായ ശ്രീ. സി.കെ. നാരായണൻ മുന്നൂററ്റ കാർമികത്വത്തിൽ നടന്നു. മണ്ണെങ്കിൽ തറവാട്ടിലെ കാരണവരായിരുന്ന ചേമൻ നായർ ആയോധന പ്രാവീണ്യം നേടിയ ദിവ്യ പുരുഷനായിരുന്നു. നായാട്ടിന് പോയ കാരണവർ വാഴയിൽ പാതാളത്തിലെത്തുകയും അവിടെ നിന്നും ദേവീദർശനം ലഭിക്കുകയും പിന്നീട് അകത്തൂട്ട് ദൈവമായി മാറിയെന്നുമാണ് ഐതിഹ്യം. ആയോധനകലയുടെ മൂർത്തീഭാവമാണ് അകത്തൂട്ട് ദൈവത്തിൻ്റെ വെള്ളാട്ട്.

Leave a Reply

Your email address will not be published.

Previous Story

ദേശാഭിമാനി സീനിയർ ഫോട്ടോഗ്രാഫർ കെ എസ്‌ പ്രവീൺകുമാറിനെ അനുസ്‌മരിക്കുന്നു

Next Story

വ്യവസായ വകുപ്പ് ആരംഭിച്ച സംരംഭക വർഷം പദ്ധതിയിലൂടെ ഒരു ലക്ഷം വനിതകൾ സംരംഭകരായ വിവരം സന്തോഷത്തോടെ പങ്കുവെച്ച് മന്ത്രി പി. രാജീവ്

Latest from Local News

കോഴിക്കോട് ഗവ:മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 13-10-25.തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ

കോഴിക്കോട് ഗവ:മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 13-10-25.തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ 1 മെഡിസിൻ വിഭാഗം ഡോ ഗീത പി. 2 സർജറി വിഭാഗം ഡോ.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 13 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 13 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.കാർഡിയോളജി വിഭാഗം ഡോ: പി. വി. ഹരിദാസ്

കൊയിലാണ്ടി നഗരസഭ കേരളോത്സവം കായികമേളക്ക് തുടക്കമായി

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ കേരളോത്സവം കായിക മത്സരങ്ങൾ കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ ആരംഭിച്ചു.കേരളത്തിൻറെ ഭാഗമായി നടന്ന ക്രിക്കറ്റ് മത്സരങ്ങൾ നഗരസഭ

ജലഗതാഗത സ്വപ്നം യാഥാർത്ഥ്യത്തിലേക്ക് ; വടകര–മാഹി ജലപാത നിർമാണം മുന്നേറുന്നു

വടകര: ഉൾനാടൻ ജലഗതാഗത പദ്ധതിയുടെ ഭാഗമായി നിർമാണം പുരോഗമിക്കുന്ന വടകര-മാഹി ജലപാത 13.38 കിലോമീറ്റർ വികസനം പൂർത്തിയായി. കനാല്‍ പാലങ്ങളുടെ നിർമാണം