മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പി.വി.അൻവർ എം.എൽ.എ

/

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം എം.എൽ.എ പി.വി.അൻവർ . ആഭ്യന്തരവകുപ്പ് മന്ത്രി എന്ന നിലയിൽ പിണറായി വിജയൻ സമ്പൂർണ്ണ പരാജയം ആണെന്ന് അൻവർ കടുത്ത ഭാഷയിൽ വിമർശിച്ചു പിണറായിയുടെ ഗ്രാഫ് നൂറിൽനിന്ന് സീറോയിൽ എത്തിയതായും അദ്ദേഹം പറഞ്ഞു സിപിഎം എംഎൽഎമാരുടെ പാർലമെൻററി പാർട്ടി യോഗത്തിൽ ഇനി പങ്കെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പിണറായിക്ക് ലക്ഷ്യം സ്വന്തം മരുമകനായ മുഹമ്മദ് റിയാസിനെ വളർത്തുക മാത്രമാണ് ഇതിനിടയിൽ സിപിഎമ്മിനെ വളർത്തുക എന്ന ലക്ഷ്യത്തിൽ നിന്ന് അദ്ദേഹം ഒളിച്ചോടുകയാണ് പാർട്ടി സെക്രട്ടറിക്ക് പോലും പിണറായിയുടെ മുന്നിൽ ഒന്നും ചെയ്യാനാവാതെ നോക്കി നിൽക്കുകയാണ്.കോടിയേരി ബാലകൃഷ്ണൻ ജീവിച്ചിരുന്നുണ്ടെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കുമായിരുന്നില്ല. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെയും രൂക്ഷമായ വിമർശനമാണ് അൻവർ ഉയർത്തിയത്.

Leave a Reply

Your email address will not be published.

Previous Story

തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ നിർമ്മിച്ച ഹൈടെക് നഴ്സറി കെട്ടിടം ഷാഫി പറമ്പിൽ എം.പി.ഉദ്ഘാടനം ചെയ്തു

Next Story

മുക്കാളി റെയിൽവേ സ്റ്റേഷൻ അവഗണനക്കെതിരെ ജനകീയ പ്രക്ഷോഭം

Latest from Main News

തദ്ദേശസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള അവസാന തിയ്യതി നീട്ടി

തദ്ദേശസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള അവസാന തിയ്യതി നീട്ടി.  ഓഗസ്റ്റ് 12 വരെ വോട്ടർപട്ടിക പുതുക്കാൻ അവസരമുണ്ടായിരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ്

ഗുരുവായൂർ ദേവസ്വം ബോർഡിലെ മൂന്ന് തസ്തികകളിലേയ്ക്കുള്ള പരീക്ഷ ഈ മാസം 10ന്

ഗുരുവായൂർ ദേവസ്വം ബോർഡിലെ മൂന്ന് തസ്തികകളിലേയ്ക്കുള്ള പരീക്ഷ ഈ മാസം 10ന് നടക്കും. ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ ​ഗ്രേഡ് 2, ഹെൽപ്പർ, അസിസ്റ്റന്റ്

അക്ഷയ സെന്ററുകൾക്ക് സർവീസ് ചാർജ് നിശ്ചയിച്ചു

  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ സേവനങ്ങൾക്ക് കെസ്മാർട്ട് വഴി അപേക്ഷ സമർപ്പിക്കുന്നതിനും മറ്റിടപാടുകൾക്കും അക്ഷയ സെന്ററുകൾക്ക് സർവീസ് ചാർജ് നിശ്ചയിച്ച്

മേഖലാ ഐ.എഫ്.എഫ്.കെ; 11 രാജ്യങ്ങളില്‍ നിന്നുള്ള 14 സിനിമകളും പ്രദര്‍ശനത്തിനെത്തും

നാളെ (വെള്ളി) കോഴിക്കോട്ട് തുടങ്ങുന്ന കേരളത്തിന്റെ മേഖലാ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ വേറിട്ട കാഴ്ചകളിലൊരുക്കി 11 രാജ്യങ്ങളില്‍ നിന്നുള്ള 14 സിനിമകള്‍ പ്രദര്‍ശിപ്പിക്കും.