സ്വാതന്ത്ര്യദിനാഘോഷത്തിന്റെ  ഭാഗമായി ഫ്ലാഗ് മാർച്ചും ബീച്ച്  ക്ലീനിങ്ങും  നടത്തി

കൊയിലാണ്ടി : 78-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി 30 Kerala bettalion എൻ സി സി യുടെ ആഭിമുഖ്യത്തിൽ ഫ്ലാഗ്  മാർച്ചും  ബീച്ച് ക്ലീനിങ് പ്രോഗ്രാംമും നടത്തി. കൊയിലാണ്ടി ഹാർബർന് സമീപമുള്ള കടൽത്തീരമാണ് ശുചീകരിച്ചത് . കൊയിലാണ്ടി മുൻസിപ്പാലിറ്റി വാർഡ് കൗൺസിലർ അസീസ് മാസ്റ്റർ  ബീച്ച് ക്ലീനിങ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.  എൻ സി സി ഓഫീസർമാരായ ക്യാപ്റ്റൻ മനു പി, ലവീൻ, ശ്രീരാജ്, ജിനേഷ്, അനിൽകുമാർ എന്നിവർ നേതൃത്വം നൽകി . എൻ സി സി കേഡറ്റുകളായ ശ്യാം സാഗർ,  അനാമിക ആർ എ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

കൺസ്യൂമർഫെഡ് ജനഹൃദയങ്ങളിലേക്ക് എന്ന സന്ദേശവുമായി ഉപഭോക്തൃ ഗൃഹ സന്ദർശന ക്യാമ്പയിൻ തുടങ്ങി

Next Story

വില്ല്യാപ്പള്ളിബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനഘോഷം തോടന്നൂർ കന്നിനടയിൽ നടത്തി

Latest from Main News

കേരളത്തിലെ വന്ദേഭാരതുകളിലെ ഭക്ഷണ മെനു പരിഷ്‌കരിക്കും

കേരളത്തിൽ സർവീസ് നടത്തുന്ന കാസർകോട്, തിരുവനന്തപുരം – മംഗലാപുരം വന്ദേ ഭാരതുകളിലെ ഭക്ഷണ മെനു പരിഷ്‌കരിക്കും. മധുരപലഹാരങ്ങൾ, മലയാളി വിഭവങ്ങൾ എന്നിവ

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ ലഹരി മരുന്ന് ഉപയോഗിച്ചാൽ ജോലി പോകുന്ന പദ്ധതിക്ക് സംസ്ഥാനത്ത് ഇന്ന് തുടക്കമായി

മയക്കുമരുന്ന് ദുരുപയോഗം തടയുന്നതിനായി സംസ്ഥാന പോലീസ് സ്വകാര്യ മേഖലയുമായി കൈകോർക്കുന്നു. ‘പോഡ’ (PODA) എന്ന പേരിൽ നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിന് തുടക്കമായി.

ആശ്വാസകിരണം പദ്ധതിയുടെ ആനുകൂല്യം 22700 പേർക്കു കൂടി

സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ആശ്വാസകിരണം പദ്ധതിയുടെ ആനുകൂല്യം ഭിന്നശേഷിക്കാരുടെ സംരക്ഷകരായ 22700 പേർക്കു കൂടി നൽകുമെന്ന് സാമൂഹ്യ സുരക്ഷാ വകുപ്പ് മന്ത്രി

‘മാലിന്യമുക്തം നവകേരളം’ പദ്ധതിയുടെ ഭാഗമായി ശുചിത്വ മിഷൻ സജ്ജമാക്കിയ ‘ക്ലൂ’ (KLOO) മൊബൈൽ ആപ്ലിക്കേഷൻ പ്രകാശനം ചെയ്തു

സംസ്ഥാനത്ത് യാത്ര ചെയ്യുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർക്ക് സൗകര്യപ്രദവും ശുചിത്വമുള്ളതും സുരക്ഷിതവുമായ ടോയ്‌ലറ്റ് സൗകര്യങ്ങൾ സുഗമമായി കണ്ടെത്തുന്നതിനായി ശുചിത്വ മിഷന്റെ ആഭിമുഖ്യത്തിൽ

വാളയാറിൽ രാം നാരായണനെ അടിച്ചുകൊന്ന സംഭവത്തിൽ സ്വമേധയാ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

വാളയാറിൽ ഛത്തീസ്ഗഢ് സ്വദേശി രാം നാരായണനെ മരണവുമായി ബന്ധപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ ഇടപെട്ടു. ഒരാഴ്ചയ്ക്കുള്ളിൽ ചീഫ് സെക്രട്ടറി വിശദമായ