കോഴിക്കോട് കുറ്റ്യാടി റോഡിൽ ഓടുന്ന ബസ്സിൽ നഷ്ടപ്പെട്ട സ്വർണ ആഭരണം തിരിച്ചു നൽകി സമൂഹത്തിന് മാതൃകയായി ബസ് ജീവനക്കാർ. പുറക്കട്ടേരിയിൽ നിന്ന് കോഴിക്കോട്ടേക്ക് ഉള്ള യാത്രയിൽ അയന എന്ന യാത്രക്കാരിയുടെ ബ്രെയ്സ്ലേറ്റ് ആണ് നഷ്ടപ്പെട്ടത്. ബസ് കണ്ടക്ടർ മനുവിനാണ് ആഭരണം കിട്ടിയത്. കണ്ടക്ടറുടെ സത്യസന്ധത കൊണ്ടാണ് ഉടമയ്ക്ക് നഷ്ടപ്പെട്ട സ്വർണം തിരിച്ചു കിട്ടിയത്. ബസ്സ് സ്റ്റാന്റ് പോർട്ടർ കുഞ്ഞപ്പു, ലയൺസ് ക്ലബ് ക്യാബിനറ്റ് സെക്രട്ടറി സന്തോഷ് എന്നിവരുടെ സാന്നിധ്യത്തിൽ ആഭരണം ഉടമക്ക് തിരിച്ചു നൽകി. സ്വർണത്തിന് തീപൊള്ളുന്ന പോലെ വില ദിവസവും മുന്നേറി കൊണ്ടിരിക്കുന്ന ഈ സമയത്ത് ബസ് ജീവനക്കാരുടെ സത്യസന്ധത സമൂഹത്തിന് ഒരു പാഠം ആണ്.
Latest from Local News
കൊടുവള്ളി നഗരസഭയിലെ വോട്ടർ പട്ടിക വിവാദത്തിന് പരിഹാരം കാണാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടുന്നു. പത്ത് ദിവസത്തോളമായി ജോലിക്ക് ഹാജരാവാതിരുന്ന നഗരസഭ സിക്രട്ടറി
മാങ്കാവ് കാളൂർ റോഡ്, സി എസ് ഡബ്ള്യൂ എ ഭവൻ ‘ശ്രീവിഘ്നേശ്വര’ യിൽ സരോജിനി (66) അന്തരിച്ചു. ഭർത്താവ് :റിട്ട. കോട്ടൺ
കൊയിലാണ്ടി പാക്കനക്കണ്ടി കമലാക്ഷി അമ്മ (70) അന്തരിച്ചു. ഹെഡ് പോസ്റ്റ് ഓഫീസ് കോഴിക്കോട് ജീവനക്കാരിയായിരുന്നു. ഭർത്താവ് പരേതനായ ശ്രീധരൻ കിടാവ് പേരാമ്പ്ര
അരങ്ങാടത്ത് തോട്ടത്തിൽ നിതാ ബാലചന്ദ്രൻ (46) അന്തരിച്ചു. ഗവ. പോളീടെക്നിക്ക് (കോഴിക്കോട് ) അധ്യാപികയായിരുന്നു. ഭർത്താവ് ബിനീഷ് ജില്ലാ സൈനിക് വെൽഫെയർ
പൊതുമരാമത്ത് കെട്ടിട വിഭാഗം 6.96 കോടി രൂപ ചെലവിട്ട് നിര്‍മിച്ച പി.ഡബ്ല്യൂ.ഡി കോംപ്ലക്‌സ് -അനക്‌സ് ബ്ലോക്ക് (ഡിസൈന്‍ ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ വിങ്







