മുൻ മുഖ്യമന്ത്രിയും സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവുമായ വി.എസ്. അച്യുതാനന്ദൻ (102) വിടവാങ്ങി. ജൂണ്‍ 23-നാണ് വി.എസിനെ പട്ടം എസ്യുടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ഇന്ന് ഉച്ചയോടെയാണ് നില ഗുരുതരമായത്. രക്തസമ്മർദ്ദം ക്രമാതീതമായി താഴുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് തിരുവനന്തപുരം എസ്യുടി ആശുപത്രിയില്‍ എത്തി വി എസിനെ സന്ദര്‍ശിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
ഭാര്യ: കെ.വസുമതി. മകൻ : വി.എ.അരുൺകുമാർ, മരുമകൾ ഡോ. രജനി ബാലചന്ദ്രൻ. മകൾ: ഡോ. വി.വി.ആശ. മരുമകൻ : ഡോ. വി.തങ്കരാജ്
Latest from Main News
*ഗവ:മെഡിക്കൽ* കോളേജ്* *ഹോസ്പിറ്റൽ* കോഴിക്കോട് 22.07.25.ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ* *👉മെഡിസിൻവിഭാഗം* *ഡോ. പി.ഗീത ‘* *👉ജനറൽസർജറി* *ഡോ
ഇന്ദ്രജിത്ത് ഹനുമാനെ ബന്ധിതനാക്കിയത്ഈദ് അസ്ത്രം ഉപയോഗിച്ചാണ്? ബ്രഹ്മാസ്ത്രം ഇന്ദ്രന്റെ പേരിലുള്ള അസ്ത്രം ഏതാണ്? ഐന്ദ്രാസ്ത്രം അഗ്നിദേവന്റെ പേരിലുള്ള അസ്ത്രം
സ്വകാര്യ ബസുകള്‍ ഈ മാസം 22-ാം തിയതി മുതല്‍ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്കില്‍ നിന്നും ഒരു വിഭാഗം ഉടമകള്‍ പിന്‍വാങ്ങി. ഗതാഗത
കോഴിക്കോട്: മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ നിര്യാണത്തില്‍ ആദരസൂചകമായി നാളെ (ജൂലൈ 22) സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും
മദ്യപിച്ച് വാഹനമോടിക്കുന്നു എന്ന് സംശയിക്കുന്നവരെ ബ്രിത്ത് അനലൈസർ പരിശോധനയ്ക്ക് വിധേയമാക്കും മുമ്പ് ‘എയർ ബ്ലാങ്ക് ടെസ്റ്റ്’ നിർബന്ധമായും നടത്തണമെന്ന് ഹൈക്കോടതി. ഉപകരണത്തിൽ