തുരങ്ക പാതയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ പാരിസ്ഥിതിക അനുമതി

തുരങ്ക പാതയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ പാരിസ്ഥിതിക അനുമതി ലഭിച്ചു. ഇത് വയനാട് തുരങ്കപാതയുടെ നിർമ്മാണത്തിന് വഴി തെളിക്കും. കേന്ദ്രാനുമതി ലഭിച്ചതോടെ ടെൻഡർ നടപടികളുമായി മുന്നോട്ട് പോകാൻ സംസ്ഥാന സർക്കാരിന് കഴിയും. 

ഈ അനുമതി 60 ഉപാധികളോടെയാണ് ലഭിച്ചിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ഈ തുരങ്കപാത ഏറെനാളായി ആവശ്യപ്പെടുന്ന ഒന്നാണ്. 
 ആനക്കാംപൊയിൽ-കള്ളാടി തുരങ്കപാതയുടെ നിർമ്മാണത്തിനായി 900 കോടി രൂപ കിഫ്ബിയിൽ നിന്ന് ചിലവഴിക്കാൻ തീരുമാനിച്ചിട്ടുണ്ട്, കൂടാതെ മൂന്ന് മാസത്തിനുള്ളിൽ നിർമ്മാണം തുടങ്ങുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. വനത്തിലൂടെയാണ് ഈ തുരങ്കം കടന്നുപോകുന്നത് എന്നതുകൊണ്ട് തന്നെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി അത്യാവശ്യമായിരുന്നു. 

Leave a Reply

Your email address will not be published.

Previous Story

അത്തോളിയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

Next Story

കൊയിലാണ്ടി ദേശീയപാതയിൽ പൊട്ടി പൊളിഞ്ഞ റോഡിൽ റീത്ത് സമർപ്പിച്ച് കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ

Latest from Main News

ഇറാൻ-ഇസ്രയേൽ യുദ്ധം; വിമാന സർവീസുകൾ താളംതെറ്റി

  കരിപ്പൂർ: ഇറാൻ-ഇസ്രയേൽ സംഘർഷത്തെത്തുടർന്ന് കേരളത്തിൽനിന്ന് ഗൾഫ് നാടുകളിലേക്കുള്ള സർവീസുകൾ താളംതെറ്റുന്നു. തിങ്കൾ, ചൊവ്വ ദിവസങ്ങളായി ആറ് സർവീസുകൾ റദ്ദാക്കി. എയർ

കോഴിക്കോട് ‘ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 19.06.25 വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ

കോഴിക്കോട് ‘ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 19.06.25 വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ 1.ജനറൽമെഡിസിൻ ഡോ .ജയചന്ദ്രൻ 2സർജറിവിഭാഗം ഡോ രാംലാൽ

അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് വഴിപാട് പ്രസാദമായി നല്‍കുന്ന പാല്‍പ്പായസത്തിന്റെ വില വര്‍ധിപ്പിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്  തീരുമാനിച്ചു

അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് വഴിപാട് പ്രസാദമായി നല്‍കുന്ന പാല്‍പ്പായസത്തിന്റെ വില വര്‍ധിപ്പിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് (ടിഡിബി) തീരുമാനിച്ചു. ഓഗസ്റ്റ്

കണ്ണൂർ നഗരത്തിൽ 56 പേരെ കടിച്ച് ഭീതി പടർത്തിയ തെരുവുനായ ചത്തനിലയിൽ

  കണ്ണൂർ നഗരത്തിൽ 56 പേരെ കടിച്ച് ഭീതി പടർത്തിയ തെരുവുനായയെ താവക്കര പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് ചത്തനിലയിൽ കണ്ടെത്തി.

എയർ ഇന്ത്യയുടെയും എയർ ഇന്ത്യ എക്സ്പ്രസിന്റെയും വിമാനങ്ങളുടെ അറ്റകുറ്റപണികള്‍ എത്രയും വേഗം പരിഹരിക്കാന്‍ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ നിര്‍ദേശം നല്‍കി

എയർ ഇന്ത്യയുടെയും എയർ ഇന്ത്യ എക്സ്പ്രസിന്റെയും പ്രവർത്തനങ്ങൾ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അവലോകനം ചെയ്തു. ഇന്നലെ ന്യൂഡൽഹിയിൽ നടന്ന