ഹജ്ജിനിടെ മലയാളി വ്യവസായി മക്കയിൽ മരിച്ചു

മലപ്പുറം പുത്തനത്താണി സ്വദേശിയും പ്രമുഖ വ്യവസായിയുമായ വാണിയം പീടിയേക്കൽ ഷുഹൈബ് (45) ഹജ്ജ് കർമ്മങ്ങൾക്കിടെ മക്കയിൽ മരണപ്പെട്ടു. ഹൃദയാഘാതമാണ് മരണകാരണം. സിൽവാൻ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടറാണ്.

ഹജ്ജിന്റെ പ്രധാന കർമ്മങ്ങളെല്ലാം പൂർത്തിയാക്കി മിനയിലെ ടെന്റിൽ വിശ്രമിക്കുന്നതിനിടെ രാവിലെ ഷുഹൈബിന് ശാരീരിക പ്രയാസങ്ങൾ അനുഭവപ്പെടുകയായിരുന്നു. ഉടൻതന്നെ മിന ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്വകാര്യ ഗ്രൂപ്പിനൊപ്പമാണ് അദ്ദേഹം ഹജ്ജ് നിർവഹിക്കാൻ എത്തിയിരുന്നത്. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് മക്കയിൽ ഖബറടക്കും.

Leave a Reply

Your email address will not be published.

Previous Story

സെൻട്രൽ ഏഷ്യൻ വോളിബോൾ ലീഗ് അംഗം എം.സി. മുജീബിനെ കോൺഗ്രസ് അനുമോദിച്ചു

Next Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 09 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 02 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 02 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..     1.നെഫ്രോളജി വിഭാഗം ഡോ:ബിപിൻ. ബി 6.00 Pm

മെഡിസെപ്പ് പ്രീമിയവർദ്ധനക്കെതിരെ കൊയിലാണ്ടി ട്രഷറി ക്ക് മുൻപിൽ KSSPA യുടെ പ്രതിഷേധപ്രകടനം

കൊയിലാണ്ടി : മെഡിസെപ്പ് പദ്ധതിയുടെ പ്രീമിയം വർദ്ധിപ്പിച്ച സർക്കാർ നടപടിക്കെതിരെ കൊയിലാണ്ടി സബ് ട്രഷറിക്ക് മുൻപിൽ കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ്

‘ഉയരെ’ ക്യാമ്പയിന്‍: കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ പരിശീലനം സംഘടിപ്പിച്ചു

തൊഴിലിടങ്ങളില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കല്‍ ലക്ഷ്യമിട്ടുള്ള ‘ഉയരെ’ ജെന്‍ഡര്‍ ക്യാമ്പയിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിശീലനം

പെരുവട്ടൂർ മുക്കിൽ റോഡിലേക്ക് പരന്ന് കിടക്കുന്ന മെറ്റൽ അപകടം വരുത്തുന്നു

പെരുവട്ടൂർ മുക്കിൽ റോഡിലേക്ക് പരന്ന് കിടക്കുന്ന മെറ്റൽ അപകടം വരുത്തുന്നു. റോഡിലേക്ക് മെറ്റൽ പരന്നു കിടക്കുന്നത് അപകട ഭീഷണിയാകുന്നു. പെരുവട്ടൂരിനും അമ്പ്രമോളിക്കും

ഇ കോളി ബാക്‌ടീരിയയുടെ സാന്നിധ്യം കൊല്ലം ചിറയിൽ കുളിക്കുന്നത് നിരോധിച്ചു

ചിറയിലെ വെള്ളത്തിൽ ഇ കോളി ബാക്‌ടീരിയയുടെ അളവ് കൂടിയതു കാരണം ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശമനുസരിച്ച് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ചിറയിൽ നിന്ന്