കനത്ത കാറ്റും മഴയും ഫയർ ഫോഴ്‌സിന് വിശ്രമമില്ലാത്ത നാളുകൾ

കാലവർഷം ശക്തമായതോടെ മരങ്ങൾ കടപുഴകി വീണു കനത്ത നാശനഷ്ടങ്ങൾ. റോഡിലേക്കും കെട്ടിടങ്ങൾക്കും മിതേയും വിഴുന്ന മരങ്ങൾ വെട്ടി മാറ്റാൻ ഫയർ ഫോഴ്സ് വിശ്രമമില്ലാതെ ജോലി ചെയ്യുകയാണ്. ബുധനാഴ്ച കൊയിലാണ്ടി ഹാർബർ റോഡ് ഉപ്പാല കണ്ടി ക്ഷേത്രത്തിന് മുൻവശവും,
കൊല്ലം മന്ദമംഗലം സ്വാമിയാർ കാവ് ബീച്ച് റോഡ് എന്നിവിടങ്ങളിലും ശക്തമായ മഴയിൽ മരം പൊട്ടി വീണ് ഗതാഗതം സ്തംഭിച്ചിത്
കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷസേനയെത്തിയാണ് മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചത്.അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി.എം അനിൽകുമാറിൻ്റെ നേതൃത്വത്തിൽ എസ് എഫ് ആർ ഒ അനൂപ് ബി കെ, സേനാംഗങ്ങളായ സുരേഷ് കെ ബി നിധിപ്രസാദി ഇ എം, ലിനീഷ് പി എം, രജിലേഷ് പി എം, നവീൻ കെ,ഹോം ഗാർഡ് ബാലൻ ടി പി,പ്രദീപ്‌, സുധീഷ് എന്നിവർ പ്രവർത്തനത്തിൽ ഏർപ്പെട്ടു.

Leave a Reply

Your email address will not be published.

Previous Story

വടകര ലിങ്ക് റോഡിന് സമീപം ദേശീയ പാതയിൽ ഗർത്തം

Next Story

പാലക്കാട് ഡിവിഷൻ സ്പെഷ്യൽ ട്രെയിൻ സർവീസുകൾ നീട്ടി

Latest from Local News

വുമണ്‍ കൗണ്‍സിലര്‍ നിയമനം

ജെന്‍ഡര്‍ അവയര്‍നസ് സ്റ്റേറ്റ് പ്ലാന്‍ സ്‌കീം പ്രകാരം കോഴിക്കോട് റൂറല്‍ ജില്ലയില്‍ വനിതാ സെല്ലിനു കീഴിലെ പേരാമ്പ്ര, താമരശ്ശേരി സബ് ഡിവിഷനുളകില്‍

കാലിക്കറ്റ് സർവകലാശാലാ എം.എഡ്. പ്രവേശനം 2025 വെയ്റ്റിംഗ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സർവകലാശാലയുടെ 2025 – 26 അധ്യയന വര്‍ഷത്തെ എം.എഡ്  പ്രവേശനത്തിനുള്ള വെയ്റ്റിംഗ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് നില സ്റ്റുഡന്റ്

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 14 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 14 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.മാനസികാരോഗ്യ വിഭാഗം ഡോ.ലിൻഡ.എൽ.ലോറൻസ് ( 6.00 PM

ഷാഫി പറമ്പിൽ എംപി ആശുപത്രി വിട്ടു; തുടർ ചികിത്സയ്ക്കായി ബുധനാഴ്ച വീണ്ടും എത്തും

കോഴിക്കോട് : പൊലീസ് മർദനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഷാഫി പറമ്പിൽ എംപി ആശുപത്രി വിട്ടു. മർദനത്തിൽ ഷാഫിയുടെ മൂക്കിന്‍റെ ഇടത് വലത്

വടകര-വില്യാപ്പള്ളി-ചേലക്കാട് റോഡ്: വടകര റീച്ചിലെ മാര്‍ക്കിങ് പൂര്‍ത്തിയായി

വടകര-വില്യാപ്പള്ളി-ചേലക്കാട് റോഡ് പ്രവൃത്തിയുടെ ആദ്യഘട്ടമായി സ്ഥലത്തിന്റെ മാര്‍ക്കിങ് നടത്തി. വടകര അഞ്ചുവിളക്ക് മുതല്‍ അക്ലോത്ത്‌നട വരെ 2.6 കിലോമീറ്റര്‍ റോഡിന്റെ ഇരുഭാഗങ്ങളിലുമാണ്