സംഗീതജ്ഞൻ പാലക്കാട് പ്രേംരാജിനെ ആദരിക്കുന്നു

പ്രസിദ്ധ സംഗീതജ്ഞൻ പാലക്കാട് പ്രേം രാജിനെ സംഗിത വിദ്യാർത്ഥികളും കലാകാരൻമാരും സുഹൃദ് സംഘവും ചേർന്ന് ആദരിക്കുന്നു. ജൂൺ 21 ലോക സംഗീത ദിനത്തിലായ് ആദരിക്കൽ ചടങ്ങ്. കൊയിലാണ്ടി ടൗൺ ഹാളിലായിരിക്കും പരിപാടി. പ്രേമൻ മാഷിനുള്ള ആദരവും ഉപഹാര സമർപ്പണവും പ്രിയ ഗായകൻ ജി.വേണുഗോപാൽ നിർവ്വഹിക്കും. സംഗീത കലാ സാംസ്കാരിക രംഗത്തുള്ളവരെ ഉൾപ്പെടുത്തിയായിരിക്കും ആദവ് പരിപാടി നടത്തുക.
തുടർന്ന് ജി.വേണുഗോപാലും മകനും, മറ്റ് ഗായകരും ചേർന്ന് ഗാനമേള അവതരിപ്പിക്കും ‘ പ്രേമൻ മാഷിന്റെ ശിഷ്യർ സംഗീത പരിപാടി അവതരിപ്പിക്കും.
കൊയിലാണ്ടിയിലെ അറിയപെടുന്ന ഗായകരെയും സംഗീതജ്ഞരെയും ഉൾക്കൊള്ളിച്ചുള്ള സംഗീത പരിപാടിയും സംഘടിപ്പിക്കും.
സംഗീത വിദ്യാർത്ഥികളും സംഗീതവും കലാരംഗത്തും പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ മ്യൂസിക് ക്യൂ (മൂസിക് കൊയിലാണ്ടി ), ശ്രദ്ധ സാമൂഹ്യ പാഠ ശാല എന്നിവരാണ് സംഘാടകർ.

Leave a Reply

Your email address will not be published.

Previous Story

കനത്ത മഴക്കുള്ള സാധ്യത കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Next Story

നാല് വയസുകാരിയെ പുഴയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മ സന്ധ്യയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി

Latest from Local News

അധ്യാപക അവാർഡ് തുക വർദ്ധിപ്പിക്കും: മന്ത്രി വി. ശിവൻകുട്ടി

 തിരുവനന്തപുരം : സംസ്ഥാന അധ്യാപക അവാർഡിന്റെയും പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക പുരസ്‌കാരത്തിന്റെയും തുക വർദ്ധിപ്പിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.

സൈബർ–നിക്ഷേപ തട്ടിപ്പിൽ കോടികൾ നഷ്ടം; മുന്നറിയിപ്പുകൾ അവഗണിച്ച നിരവധിപേർ വലയിലായി

കോഴിക്കോട് : കോഴിക്കോട് ജില്ലയിൽ സൈബർ തട്ടിപ്പിനൊപ്പം നിക്ഷേപ തട്ടിപ്പിലും കോടികൾ നഷ്ടപ്പെട്ടതായി വിവരം. റിട്ടയേഡ് ഉദ്യോഗസ്ഥർ, ഡോക്ടർമാർ, ബിസിനസ്സുകാർ തുടങ്ങി

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 11 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 11 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1.ജനറൽ മെഡിസിൻ      

വിനീത് ശ്രീനിവാസന്റെ ഗാനമേളക്കിടെ ലാത്തിച്ചാര്‍ജ്; അന്വേഷണത്തിന് നിര്‍ദേശം

തിരുവനന്തപുരം : നിശാഗന്ധിയില്‍ നടന്ന ഓണാഘോഷ പരിപാടിക്കിടെയാണ് പൊലീസ് ലാത്തി വീശിയത്. വിനീത് ശ്രീനിവാസന്റെ ഗാനമേളയ്ക്കിടെയുണ്ടായ തിരക്കില്‍ യുവാക്കളുമായി പൊലീസ് തര്‍ക്കത്തിലേര്‍പ്പെട്ടു.