കോഴിക്കോട് നഗരത്തിൽ തീപിടുത്തം നിയന്ത്രണ വിധേയമായില്ല

 

കോഴിക്കോട് നഗരം രണ്ടര മണിക്കൂർ നേരമായി ആളിപടരുന്ന തീ നിയന്ത്രണ വിധേയമായില്ല. കാലിക്കറ്റ് ടെക്സ്റ്റയിൽ സ് തുണി കച്ചവട സ്ഥാപനത്തിലാണ് തീ ആദ്യം പടർന്നത്.8 ഫയർഫോഴ്സ് സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നി രക്ഷാ സേന തീ അണക്കാനുള്ള കഠിന ശ്രമത്തിലാണ്. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള ഫയർ യൂണിറ്റും ഇവിടെ എത്തിയിട്ടുണ്ട്. തീ പടരുന്നത് വലിയ പ്രതിസന്ധി തീർക്കുകയാണ്. തീ പടരാതിരിക്കാനുള്ള ശ്രമമാണ് ഫയർഫോഴ്സ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.

പേരാമ്പ്ര, നരിക്കുനി, മുക്കം, കൊയിലാണ്ടി ഭാഗത്തുനിന്നുള്ള എല്ലാ ഫയർ ഫോഴ്സ് വാഹനങ്ങളും കോഴിക്കോട് നഗരത്തിലെത്തിയിരിക്കുകയാണ്. ജനങ്ങൾ ഈ ഭാഗത്തേക്ക് വരുന്നത് കർശനമായി പോലീസ് തടയുന്നുണ്ട്. വാഹനഗതാഗതം പൂർണമായി താളം തെറ്റിയിരിക്കുകയാണ്. തീ അണച്ചെങ്കിൽ മാത്രമേ ആളപായം ഉണ്ടോ എന്ന് മനസ്സിലാക്കുകയുള്ളൂ. മൂന്ന് മണിക്കൂർ ആയി കോഴിക്കോട് ഇതുവരെ കാണാത്ത അഗ്നിബാധ. അടുത്തുള്ള മെഡിക്കൽ ഷോപ്പിലേക്ക് തി പടരുന്നു.

Leave a Reply

Your email address will not be published.

Previous Story

വിനോദ സഞ്ചാരികളുടെ രക്ഷകനായ സംലോമി തോമസിന് യൂത്ത് കോൺഗ്രസ്‌ ആദരവ്

Next Story

മുചുകുന്ന് കാളാം വീട്ടിൽ രവി അന്തരിച്ചു

Latest from Main News

തൊഴില്‍ മാര്‍ഗനിര്‍ദേശങ്ങളുമായി ദേശീയ സെമിനാര്‍

തൊഴില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ക്കായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ സംഘടിപ്പിച്ച ദേശീയ സെമിനാര്‍ വൈസ് ചാന്‍സലര്‍ ഡോ. പി.

സർവകലാശാലാ എഞ്ചിനീയറിങ് കോളേജ് രജത ജൂബിലിക്ക് ഒരുങ്ങുന്നു

കാലിക്കറ്റ്‌ സർവകലാശാലാ എഞ്ചിനീയറിങ് കോളേജിൽ രജത ജൂബിലി ആഘോഷിക്കാൻ ഒരുങ്ങുന്നു. 2001 ലാണ് സർവകലാശാലാ എഞ്ചിനീയറിങ് കോളേജ് തുടങ്ങിയത്. ഫെബ്രുവരി രണ്ടാം

കുറ്റ്യാടി ജലസേചന പദ്ധതി: ജലവിതരണം 30ന് ആരംഭിക്കും

കുറ്റ്യാടി ജലസേചന പദ്ധതിയില്‍ വലതുകര കനാലിലെ ജലവിതരണം ജനുവരി 30നും ഇടതുകര കനാലിലേത് ഫെബ്രുവരി ആറിനും ആരംഭിക്കുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

കോഴിക്കോട്-മാനന്തവാടി റൂട്ടില്‍ കെ.എസ്.ആര്‍.ടി.സിയുടെ പുതിയ സര്‍വീസുകള്‍ തുടങ്ങി

കോഴിക്കോട്-മാനന്തവാടി റൂട്ടില്‍ പുതുതായി അനുവദിച്ച കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസുകള്‍ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്തു.

വിവരം നല്‍കാന്‍ ആര് തടസ്സം നിന്നാലും നടപടി -വിവരാവകാശ കമീഷണര്‍

വിവരാവകാശ കമീഷന്‍ സിറ്റിങ്ങില്‍ 16 പരാതികള്‍ തീര്‍പ്പാക്കി വിവരാവകാശ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതിരുന്നാലും വിവരം നല്‍കുന്നതിന് വിലക്കേര്‍പ്പെടുത്തിയാലും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന്