ടാഗോർ ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്തു

കവിതയിലൂടെ തൻ്റെ ചിന്തകൾക്ക് പ്രകാശം നൽകിയ ആത്മ ദർശനത്തിൻ്റെ കവിയായിരുന്നു രവീന്ദ്രനാഥ ടാഗോറെന്ന് കവി ശ്രീധരനുണ്ണി. ഭാഷാ സമന്വയവേദിയും പൂർണ്ണ പബ്ലിഷേർസും ചേർന്ന് സംഘടിപ്പിച്ച ടാഗോർ ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാഹിത്യവും കലയും സംഗീതവും രാഷ്ട്രീയവും സമ്മേളിച്ച സാംസ്കാരിക നായകനായിരുന്നു ടാഗോറെന്ന് അദ്ദേഹം കുട്ടിച്ചേർത്തു.

ടാഗോർ മലയാളികളുടെ മനസ്സിൽ എന്ന വിഷയത്തിൽ ഡോ.ആർസു മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ ഡോ. പി.കെ.രാധാമണി അധ്യക്ഷത വഹിച്ചു. ഡോ.കെ.ശ്രീകുമാർ, ഡോ.ഒ വാസവൻ, ആർ.മോഹൻദാസ്, വി.എസ്. രമണൻ, ടി. സുമിന എന്നിവർ പ്രസംഗിച്ചു. ഡോ.എം.കെ.പ്രീത, കെ.വരദേശ്വരി, ഡോ.സി.സേതുമാധവൻ, ജി.കെ.പിള്ള, കെ.എം.വേണുഗോപാൽ, ശ്രീജ ചേളന്നൂർ എന്നിവർ ടാഗോർ കവിതകളും സ്വന്തം കവിതകളും ആലപിച്ചു. ചടങ്ങിൽ എൺപത് വയസ്സ് പൂർത്തിയാക്കിയ ശ്രീധരനുണ്ണിയെ ഡോ.കെ.ശ്രീകുമാർ പൊന്നാടയണിയിച്ച് ആദരിച്ചു.

Leave a Reply

Your email address will not be published.

Previous Story

നഗരസഭാ 40ാം വാർഡ് മഹാത്മാ കുടുംബ സംഗമം നടത്തി

Next Story

ചെങ്ങോട്ടുകാവ് ഒറോട്ടുകുനി ( മദീന ഹൗസ്) പി.വി മൊയ്തു അന്തരിച്ചു

Latest from Local News

മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ കൊയിലാണ്ടിക്ക് സ്വന്തമാകുന്നു

  വർഷങ്ങളായി കൊയിലാണ്ടിയുടെ ആരോഗ്യ പരിപാലന മേഖലയിൽ മികവുറ്റ സേവനം നൽകി വരുന്ന സ്പെഷ്യാലിറ്റി പോളിക്ലിനിക്ക് ഇനി മുതൽ മൾട്ടി സ്പെഷ്യാലിറ്റി

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 07 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 07 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ശിശു രോഗ വിഭാഗം ഡോ. ദൃശ്യ. 9:30

ട്രെയിനിൽ സ്റ്റെപ്പിൽ ഇരുന്ന് യാത്രചെയ്ത യുവാവിന്‍റെ കാലുകൾ പ്ലാറ്റ്ഫോമിന് ഇടയിൽപെട്ട് പരിക്കേറ്റു

ട്രെയിനിൽ സ്റ്റെപ്പിൽ ഇരുന്ന് യാത്രചെയ്ത യുവാവിന്‍റെ കാലുകൾ പ്ലാറ്റ്ഫോമിന് ഇടയിൽപെട്ട് പരിക്കേറ്റു. ഇന്ന് വൈകീട്ട് 5.20ഓടെ കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലാണ് സംഭവം.

ഗാന്ധിയൻ മൂല്ല്യങ്ങൾ ഊട്ടി ഉറപ്പിക്കണം: എ.കെ.ശശീന്ദ്രൻ

ഗാന്ധി മാർഗത്തിന് ഊന്നൽ നൽകി കൊണ്ടുള്ള വിദ്യാഭ്യാസ രീതിയാണ് വർത്തമാനകാലത്ത് ഏറെ അഭികാമ്യമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പ്രസ്താവിച്ചു. എളിമയും തെളിമയുമുള്ള

ബി.എസ് ശിൽപ്പയ്ക്ക് ഡോക്ടറേറ്റ്

രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ബംഗളുരുവിൽ നിന്നും ഫിസിക്കൽ സയൻസിൽ ഡോക്ടറേറ്റ് നേടിയ ബി.എസ്. ശിൽപ്പ ‘ തിക്കോടി പള്ളിക്കര മണാട്ടിൽ ബാബുരാജിന്റെയും,