ഇത്തവണ കാലവർഷം നേരത്തെ എത്തും - The New Page | Latest News | Kerala News| Kerala Politics

ഇത്തവണ കാലവർഷം നേരത്തെ എത്തും

മേയ് പതിമൂന്നോടുകൂടി ഇത്തവണ കാലവർഷം എത്തിച്ചേർന്നേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിനെ പ്രവചനം. തെക്കൻ ആൻഡമാൻ കടൽ, തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപ് സമൂഹങ്ങളുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലായിരിക്കും കാലവർഷം ആദ്യം എത്തുക എന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.

അതേസമയം, സംസ്ഥാനത്ത് ഇടിമിന്നൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനുമുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.മേയ് 7 മുതൽ 10 വരെ കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.

Leave a Reply

Your email address will not be published.

Previous Story

തെരുവു വിളക്കിന്റെ സോളാർ പാനൽ തലയിൽ വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Next Story

മേലൂർ ഈസ്റ്റ് 4-ാം വാർഡ് ചങ്ങലാരി മേലൂർ സ്കൂൾ റോഡ് ഉദ്ഘാടനം ചെയ്തു

Latest from Main News

രാമായണ പ്രശ്നോത്തരി ഭാഗം – 4

നേമി എന്ന ദശരഥമഹാരാജാവിന്റെ പുത്രനായ ശ്രീരാമനായി മഹാവിഷ്ണു അവതരിച്ചത് ഏത് യുഗത്തിൽ ആയിരുന്നു ? ത്രേതായുഗത്തിൽ   ഏത് അസുരനുമായുള്ള യുദ്ധത്തിനിടെയാണ്

സ്വകാര്യ ബസ്സുകളുടെ അനിശ്ചിത കാല സമരത്തിൽ പങ്കെടുക്കില്ല: ഓൾ കേരള ബസ്സ് ഓപറേറ്റേഴ്സ് ഫോറം

കൊയിലാണ്ടി: ജൂലായ് 22 മുതൽ ഒരു വിഭാഗം സ്വകാര്യ ബസ്സുടമകൾ പ്രഖ്യാപിച്ച അനിശ്ചിത കാല സമരത്തിൽ പങ്കെടുക്കില്ലെന്ന് ഓൾ കേരള ബസ്സ്

എം.എ.എം.ഒ. കോളേജ് പൂര്‍വ്വ വിദ്യാര്‍ഥി സംഗമം ‘മിലാപ്പ് 2025’ ഞായാറാഴ്ച

മുക്കം എം.എ.എം.ഒ. കോളേജ് പൂര്‍വ്വ വിദ്യാര്‍ഥി സംഗമം ‘മിലാപ്പ് 2025’ ഞായറാഴ്ച കോളേജ് ക്യാമ്പസില്‍ നടക്കും. കഴിഞ്ഞ 42 വര്‍ഷങ്ങളിലായി കോളേജ്

തൊട്ടിൽപ്പാലത്ത് കാട്ടാനയുടെ ആക്രമണത്തിൽ ദമ്പതികൾക്ക് പരുക്ക്

തൊട്ടിൽപ്പാലത്ത് കാട്ടാനയുടെ ആക്രമണത്തിൽ ദമ്പതികൾക്ക് പരുക്ക്. കരിങ്ങാട് മുട്ടിച്ചിറ തങ്കച്ചൻ, ഭാര്യ ആനി എന്നിവരെ വീട്ടുമുറ്റത്ത് നിന്ന് കുട്ടിയാന ആക്രമിച്ചത്. സംഭവ

മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടിയുടെ രണ്ടാം ഓർമ്മ ദിനത്തിൽ ഇൻകാസ് ഒഐസിസി ഖത്തർ കോഴിക്കോട് ജില്ലാ കമ്മിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

പാവപ്പെട്ടവരെ ചേർത്ത് നിർത്തിയും , നാടിന്റെ വികസനത്തിനായ് രാപ്പകലില്ലാതെ പ്രവർത്തിച്ചും കാലം അടയാളപ്പെടുത്തിയ പകരം വെക്കാനില്ലാത്ത ജനകീയ നായകൻ ശ്രീ ഉമ്മൻചാണ്ടിയുടെ