നാട്ടുപാരമ്പര്യ വൈദ്യം: അസിഡിറ്റി – തയ്യാറാക്കിയത് ഗോപാലൻ വൈദ്യർ

 

ക്രമരഹിതഭക്ഷണവും വിപരീതാഹാരവും അസിഡിറ്റി വർദ്ധിപ്പിക്കുന്നു. ഫാസ്റ്റ്ഫുഡിലെ കൃത്രിമരുചിക്കൂട്ടുകളും പച്ചക്കറികളിലെ അമിത രാസപദാർത്ഥങ്ങളും മത്സ്യമാംസാദികൾ ചീത്തയാകാതിരിക്കാൻ ചേർക്കുന്ന വിഷപദാർത്ഥങ്ങളുമാണ് അസിഡിറ്റിക്ക് പ്രധാന കാരണം.
അമിത അസിഡിറ്റിയുള്ളവർ ചികിത്സയിലൂടെയും ഭക്ഷണക്രമത്തിലൂടെയും വയറിന്റെ പ്രവർത്തനം ക്രമത്തിലാക്കണം. അസിഡിറ്റി ക്രമത്തി
ലാവുന്നതുവരെ പഴവർഗ്ഗങ്ങളും പയറുവർഗ്ഗങ്ങളും മാറ്റിനിർത്തണം.

പലർക്കും പല തരത്തിലുള്ള ഭക്ഷണങ്ങളാണ് അസിഡിറ്റിയും ഭക്ഷണ അലർജിയും ഉണ്ടാക്കുന്നത്. ഏത് ആഹാരമാണ് പ്രശ്നമുണ്ടാക്കുന്നത്
എന്ന് സ്വയം തിരിച്ചറിഞ്ഞ് അവയെ മാറ്റി നിർത്തണം. കോഷ്ഠശുദ്ധി ചെയ്ത് ഉദരം ശുദ്ധിയാക്കി ചികിത്സ നടത്തിയാൽ അസിഡിറ്റി മാറും.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ പെയിൻ്റിംഗ് തൊഴിലാളികൾക്ക് ഷോക്കേറ്റു

Next Story

സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് പുനഃസംഘടിപ്പിച്ചു

Latest from Main News

മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

നൈപുണ്യ പരിശീലനത്തിലോ മത്സരപരീക്ഷാ തയ്യാറെടുപ്പിലോ ഏർപ്പെട്ടിരിക്കുന്ന യുവതീയുവാക്കൾക്ക് സാമ്പത്തിക പിന്തുണ നൽകുന്നതിനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതിയായ കണക്ട് ടു വർക്ക്

ആധാരം രജിസ്ട്രേഷന് സർക്കാർ അംഗീകരിച്ചിട്ടുള്ള മാതൃകകളുമായി റജിസ്ട്രേഷൻ വകുപ്പ്

പൊതുജനങ്ങൾക്ക് സ്വയം ആധാരമെഴുതാനുള്ള സൗകര്യം ഒഴിവാക്കി ആധാരം രജിസ്ട്രേഷന് സംസ്ഥാനമൊട്ടാകെ സർക്കാർ അംഗീകരിച്ചിട്ടുള്ള മാതൃകകൾ (ടെംപ്ലേറ്റ്) ഉപയോഗിക്കാൻ രജിസ്ട്രേഷൻ വകുപ്പ്.  ഫോം

എട്ട് ജില്ലകളിൽ ഇന്ന് നേരിയ മഴയക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

എട്ട് ജില്ലകളിൽ ഇന്ന് നേരിയ മഴയക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇവിടെ ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 15.6 മില്ലി

സംസ്ഥാനത്തെ സ്കൂള്‍ അധ്യാപകര്‍ക്ക് കെ ടെറ്റ് നിർബന്ധമാക്കിയ ഉത്തരവ് താത്ക്കാലികമായി മരവിപ്പിച്ചതായി വിദ്യാഭ്യാസ വകുപ്പ്

അധ്യാപക സംഘടനകളുടെ എതിർപ്പിനെ തുടർന്ന് സംസ്ഥാനത്തെ സ്കൂള്‍ അധ്യാപകര്‍ക്ക് കെ ടെറ്റ് നിർബന്ധമാക്കിയ ഉത്തരവ് താത്ക്കാലികമായി മരവിപ്പിച്ചതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി

ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ നിശ്ചലദൃശ്യം (ടാബ്ലോ) തിരഞ്ഞെടുക്കപ്പെട്ടു

ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ നിശ്ചലദൃശ്യം (ടാബ്ലോ) തിരഞ്ഞെടുക്കപ്പെട്ടു. നൂറ് ശതമാനം ഡിജിറ്റൽ സാക്ഷരത എന്ന ചരിത്രനേട്ടവും കൊച്ചി