കീഴരിയൂർ:തങ്കമലയിൽ നിന്നും രാത്രി മണ്ണുമായി പോയ ലോറി സമീപത്തെ കനാലിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതര പരിക്ക്. രാത്രിയുടെ മറവിൽ മണ്ണു കടത്തൽ വ്യാപകമായി നടക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു. ദേശീയപാതയ്ക്കായി മണ്ണെടുക്കുന്ന പുലപ്രകുന്നിൽ ഉള്ള 220 കെവി ലൈൻ കടന്നുപോകുന്ന 158-ആം നമ്പർ ടവർ വൻ സുരക്ഷാ ഭീഷണിയിലാണുള്ളത് ഇക്കാര്യത്തിൽ കെഎസ്ഇബി നടപടി സ്വീകരിക്കുന്നില്ല. മണ്ണു ഖനനം ചെയ്യുമ്പോൾ പാലിക്കേണ്ട യാതൊരു നിയമവ്യവസ്ഥയും പാലിക്കാതെയാണ് പുലപ്രകുന്നിൽ നിന്നും വഗാഡ് കമ്പനി മണ്ണ് കടത്തിക്കൊണ്ടു പോകുന്നത്. മഴക്കാലത്ത് ഉരുൾപൊട്ടൽ ഭീഷണി ഉണ്ടാകുമെന്ന പ്രദേശവാസികൾക്കുള്ള ആശങ്ക ദൂരീകരിക്കൻ അധികൃതർ തയാറാവുന്നുമില്ല.
Latest from Local News
കീഴരിയൂർ : വടക്കുംമുറിയിലെ മതുമ്മൽതാഴ പ്രസീത (44 )അന്തരിച്ചു. ഭർത്താവ്:ബാബു. മക്കൾ:നേഹ,നിവിൻ. മരുമകൻ:രാഹുൽ പേരാമ്പ്ര.അമ്മ :അമ്മാളു. സഹോദരങ്ങൾ: പ്രതീപൻ,പ്രമീള.
തിരുവങ്ങൂർ ദേവികയിൽ കണ്ടോത്ത് ചന്ദ്രദാസൻ(71) അന്തരിച്ചു. പട്ടാളത്തിൽ സിഗ്നൽ വിഭാഗത്തിലെ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ കെ എം പ്രേമ (കൊയിലാണ്ടി എൽ ഐ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 12 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.കാർഡിയോളജി വിഭാഗം ഡോ:പി. വി. ഹരിദാസ്
നടേരി : കാവും വട്ടം പറേച്ചാൽ ദേവീക്ഷേത്ര മഹോത്സവം ഫെബ്രുവരി രണ്ടു മുതൽ ആറു വരെ ആഘോഷിക്കും.രണ്ടിന് കലവറ നിറയ്ക്കൽ, ലളിതാസഹസ്രനാമാർച്ചന
നൂറുകണക്കിന് വിനോദസഞ്ചാരികൾ നിത്യേന എന്നോണം എത്തുന്ന തിക്കോടി കല്ലകത്ത് ഡ്രൈവിംഗ് ബീച്ചിലേക്കുള്ള ഗതാഗതം എത്രയും പെട്ടെന്ന് പുന:സ്ഥാപിക്കാൻ അധികൃതർ ഇടപെടണമെന്ന് സീനിയർ







