കീഴരിയൂർ:തങ്കമലയിൽ നിന്നും രാത്രി മണ്ണുമായി പോയ ലോറി സമീപത്തെ കനാലിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതര പരിക്ക്. രാത്രിയുടെ മറവിൽ മണ്ണു കടത്തൽ വ്യാപകമായി നടക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു. ദേശീയപാതയ്ക്കായി മണ്ണെടുക്കുന്ന പുലപ്രകുന്നിൽ ഉള്ള 220 കെവി ലൈൻ കടന്നുപോകുന്ന 158-ആം നമ്പർ ടവർ വൻ സുരക്ഷാ ഭീഷണിയിലാണുള്ളത് ഇക്കാര്യത്തിൽ കെഎസ്ഇബി നടപടി സ്വീകരിക്കുന്നില്ല. മണ്ണു ഖനനം ചെയ്യുമ്പോൾ പാലിക്കേണ്ട യാതൊരു നിയമവ്യവസ്ഥയും പാലിക്കാതെയാണ് പുലപ്രകുന്നിൽ നിന്നും വഗാഡ് കമ്പനി മണ്ണ് കടത്തിക്കൊണ്ടു പോകുന്നത്. മഴക്കാലത്ത് ഉരുൾപൊട്ടൽ ഭീഷണി ഉണ്ടാകുമെന്ന പ്രദേശവാസികൾക്കുള്ള ആശങ്ക ദൂരീകരിക്കൻ അധികൃതർ തയാറാവുന്നുമില്ല.
Latest from Local News
കോഴിക്കോട് ലോ കോളേജിൽ പഞ്ചവത്സര ബിബിഎ എൽഎൽബി (ഓണേഴ്സ്), ത്രിവത്സര എൽഎൽബി (യൂണിറ്ററി ഡിഗ്രി) കോഴ്സുകളിൽ 2025 – 2026 അധ്യയന
നെടുവ കിഴക്കേ കാരാട്ട് രുഗ്മിണിയമ്മ (77) അന്തരിച്ചു. ഭർത്താവ് പരേതനായ കാനങ്ങോട് പ്രഭാകരൻ നായർ. മക്കൾ വിജയ കെ കെ (അധ്യാപിക),
കൊയിലാണ്ടി: ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പരീക്ഷ കേന്ദ്രമായി രജിസ്ട്രർ ചെയ്ത ഒന്നാം വർഷ, രണ്ടാം വർഷ ഹയർ സെക്കൻഡറി ഓപ്പൺ
ബീഹാര്‍ തിരഞ്ഞെടുപ്പ് ഫലം ദേശീയ തലത്തില്‍ രാഷ്ട്രീയ മാറ്റത്തിന് നാന്ദികുറിക്കും-എം.വി.ശ്രേയാംസ്കുമാര്‍ കൊയിലാണ്ടിയില്‍ നടന്ന ആര് ജെ ഡി ജില്ലാ കണ്വെന്ഷന് സംസ്ഥാന
കൊയിലാണ്ടി കോതമംഗലം അയ്യപ്പൻ വിളക്ക് മഹോത്സവം ഡിസംബർ 18, 19, 20 തീയതികളിൽ ആഘോഷിക്കും. 17 ന് കലവറ നിറയ്ക്കൽ. 18







