ജീവൻ രക്ഷഅവാർഡ് ന്റെ നിറവിൽ അരുൺ നമ്പിയാട്ടിൽ

ഉള്ളിയേരി: “രക്തദാനം മഹാദാനം” എന്ന സന്ദേശം ജീവിതത്തിൽ പകർത്തി യിരിക്കുകയാണ് അരുൺ നമ്പിയാട്ടിൽ. ഇരുപതി അഞ്ച് തവണ രക്തദാനം നടത്തി. രക്തദാനം ആരംഭിച്ചത് ബാലുശ്ശേരി എക്സൽ ഐ.ടി.ഐ പഠിക്കുമ്പോൾ ആണ്. കോഴിക്കോട് ബേബിമെമോറിയാൽ ഹോസ്പിറ്റൽ ആണ് ആദ്യമായി രക്തദാനം നടത്തിയത്. വർഷത്തിൽ മുന്ന് തവണ രക്തദാനം നടത്തുനത്. ഹോപ്പ് എന്ന സംഘടന ജീവൻ രക്ഷാഅവാർഡ് നൽകി. ഒരോ തവണ രക്തദാനവും അരുണിന് സമർപ്പത് ആണ്. ഒന്നങ്കിൽ എന്തെങ്കിലും റോഗിക്ക് വേണ്ടി അല്ലെങ്കിൽ എന്തെങ്കിലും ബ്ലഡ്‌ ബാങ്കിൽ പോയി രക്തദാനം നൽകും.. ആദ്യമായിരക്തദാനം നടത്തുമ്പോൾ എന്താണ് രക്തദാനം എന്ന് അറിയില്ലാരുന്നു. സംസ്ഥാന സർക്കാറിന്റെ യുവജനക്ഷേമ വളിയണ്ടർ,റെഡ് ക്രോസ് വളിയണ്ടർ, ആപത് മിത്ര വളിയണ്ടർ. മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്ര സമിതി അംഗവും ആണ് ഈ യുവാവ്. ഉള്ളിയേരി സി.എച്ച്.സിയുടെയും ഉഉള്ളിയേരി മിൽമാ മാർക്കറ്റിങ് ഡ്രിപ്പോആഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പ് രകരതാനവും നടത്താൻ കോർഡിനേറ്റർ ആയി പ്രവർത്തിച്ചു. മുണ്ടോത്ത് നമ്പിയാട്ടിൽ സദാനന്ദന്റെയും അനിതയുടെയും മകൻ ആണ് അരുൺ .സഹോദരി അർച്ചന

Leave a Reply

Your email address will not be published.