കൊയിലാണ്ടിയിൽ കനത്ത മഴയും കാറ്റും റോഡ് നിറയെ ചെളിയും വെള്ളക്കെട്ടും യാത്രക്കാർ ജാഗ്രത പുലർത്തണം

കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിൽ ഇന്ന് വൈകിട്ട് ശക്തമായ മഴയും കാറ്റും ഉണ്ടായി. ഇടിമിന്നലോട് കൂടിയായിരുന്നു മഴ. വൈകിട്ട് അഞ്ചരയോടെയാണ് മഴ പെയ്തു തുടങ്ങിയത്.അപ്രതീക്ഷിതമായ മഴയിൽ ജനങ്ങൾ കടുത്ത പ്രയാസം അനുഭവിച്ചു. ഇരുചക്രവാഹനങ്ങളിലും മറ്റും പോവുകയായിരുന്ന യാത്രക്കാർ ഏറെ ബുദ്ധിമുട്ടി .

റോഡ് നിറയെ കല്ലും മണ്ണും ആയിരുന്നു. കുടിവെള്ള പദ്ധതിക്കായി പൈപ്പ് കീറിയിട്ടതിനാൽ റോഡ് നിറയെ ചളിക്കളമായി മാറി.ചെളിയും മണ്ണും കല്ലുകളും റോഡ് ആകെ പരന്നുകിടക്കുകയാണ്. ഇരുചക്രവാഹനക്കാർ പലരും തെന്നി വീണു അപകടത്തിൽപ്പെട്ടിട്ടുണ്ട്.

ശക്തമായ കാറ്റിൽ മരക്കൊമ്പുകളും തെങ്ങിൻ മടലുകളും റോഡിലാകെ വീണു കിടക്കുകയാണ്.വൈദ്യുതി ബന്ധവും നിലച്ചു .കാപ്പാട് തുവ്വപ്പാറയിൽ തെങ്ങ് വീണു ഗതാഗതം തടസപ്പെട്ടു. ആർക്കും പരിക്കില്ല.

Leave a Reply

Your email address will not be published.

Previous Story

അനുമതിയില്ലാതെ ആന എഴുന്നള്ളിപ്പും ഉത്സവവും നടത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ തീരുമാനം 

Next Story

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ  *13.03.25 വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ

Latest from Local News

കൊയിലാണ്ടി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സ്വീകരണം ഫെബ്രുവരി 10ന്

വ്യാപാരി–വ്യവസായികളുടെയും ചെറുകിട കച്ചവടക്കാരുടെയും ക്ഷേമം മുൻനിർത്തി, കക്ഷി രാഷ്ട്രീയത്തിനും ജാതി–മത വിഭാഗീയതയ്ക്കും അതീതമായി സ്വതന്ത്ര വീക്ഷണത്തോടെ പ്രവർത്തിച്ചുവരുന്ന കൊയിലാണ്ടി വ്യാപാരി വ്യവസായി

മുക്കത്ത് ബൈക്കും പാൽ വണ്ടിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കോഴിക്കോട് മുക്കത്തിനടുത്ത് കറുത്തപറമ്പിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. കറുത്തപറമ്പ് സ്വദേശി സച്ചിൻ ആണ് അപകടത്തിൽ ജീവൻ നഷ്ടമായത്. ഇന്ന് പുലർച്ചെ 5

പേരാമ്പ്രയിൽ വീട്ടമ്മയുടെയും രണ്ടു വയസ്സുകാരിയുടെയും മുഖത്തേക്ക് മുളകുപൊടി എറിഞ്ഞ് കവര്‍ച്ചാശ്രമം

പേരാമ്പ്രയിൽ വീട്ടമ്മയുടെയും രണ്ടു വയസ്സുകാരിയുടെയും മുഖത്തേക്ക് മുളകുപൊടി എറിഞ്ഞ് കവര്‍ച്ചാശ്രമം. പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ മാര്യാത്തെ അബ്ദുള്‍ ഷുക്കൂറിന്റെ വീട്ടിലാണ് വ്യാഴാഴ്ച

പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കീഴൂർ മുൻസിപ്പൽ സ്റ്റേഡിയം ശുചികരിച്ചു

പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കീഴൂർ മുൻസിപ്പൽ സ്റ്റേഡിയം ശുചികരിച്ചു. മണ്ഡലം വൈസ് പ്രസിഡൻ്റ് കാര്യാട്ട് ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു.