ചേളന്നൂർ : സാമൂഹ്യ വിപത്തായി മാറിയ ലഹരിക്കെതിരെ അടിത്തട്ടിൽ പ്രവർത്തിക്കുന്നഗ്രാമ പഞ്ചായത്ത് മെമ്പർമാർ പി.ടി.എ റസിഡൻസ്, അയൽക്കുട്ടങ്ങൾ ആശാ .അംഗനവാടി രാഷ്ട്രീയ പ്രവർത്തകർ തുടങ്ങിയ കൂട്ടായ്മക്കു സാധിക്കുമെന്നു അതിന് നല്ലതുടക്കം കുറിച്ച ചേളന്നൂ പഞ്ചായത്തിൻ്റെ പ്രവർത്തനം മാതൃകയാണെന്നു അദ്ദേഹം പറഞ്ഞു.’ ചേളന്നൂർ ഗ്രാമപഞ്ചായത്ത് ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലഹരിക്കെതിരെ മാനിഷാദ സാംസ്കാരിക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു
കോഴിക്കോട് ജില്ല കലക്ടർ സ്നേ ഹിൽ കുമാർ സിന്ഹ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി നൗഷീർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഗൗരി പുതിയോത്ത് ആർട്ടിസ്റ്റ് മദനൻ കലാമണ്ഡലം സത്യവ്രതൻ മാസ്റ്റർ എസ് എൻ കോളേജ് പ്രിൻസിപ്പൽ കുമാർ
വികസനസ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി. സുരേഷ് കുമാർ ലഹരി വിരുദ്ധ പ്രതിജഞചെല്ലി കൊടുത്തു ജില്ലാ പഞ്ചായത്ത് അംഗം ഇ ശശീന്ദ്രൻ ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷ സുജ അശോകൻ ഗ്രാമ പഞ്ചായത്ത് സിക്രട്ടറി കെ. മനോജ് കുമാർ,കുടുംബശ്രീ ചെയർപേഴ്സൺബിനി ഷഗിരിഷ്
വിവിധ രാഷ്ട്രീയ പ്രതിനിധികളായഎൻ ശ്യാംകുമാർ ടി. കെ. സോമനാഥൻ , കെ . സഹദേവൻ , പി. പ്രദീപ് കുമാർ,അബ്ദു റഹ്മാൻ, എൻആലിക്കോയ സന്തോഷ് ചെറു വോട്ട് (എക്സെസ് ഡിപ്പാ ) എന്നിവർസംസാരിച്ചു. ലഹരിക്കെതിരെ ബിഗ് ക്യാൻവാസ് ൽ ആർട്ടിസ്റ്റ് മദനൻ ആദ്യ ചിത്രം വരച്ചു കലക്ടർ ഉൾപ്പെടെ പ്രമുഖർ അഭിപ്രായങ്ങൾ എഴുതി തുടർന്ന് സാംസ്കാരിക സംഗമവും നടന്നു. പടം:
ചേളന്നൂർ ഗ്രാമ പഞ്ചായത്ത് നടത്തിയ ലഹരിക്കെതിരെ നടത്തിയ സംസ്ക്കാരിക സംഗമം മാനിഷാദ ജില്ലാ കലക്ടർ സ്നേഹിൽകുമാർ സിൻഹ ഉദ്ഘാടനം ചെയ്യുന്നു
Latest from Local News
കൊയിലാണ്ടി : എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ മനുഷ്യച്ചങ്ങല തീർത്തു. ലൈബ്രറി പ്രസിഡൻറ് എൻ. എം . നാരായണൻ അധ്യക്ഷത
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 22 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ മെഡിസിൻ വിഭാഗം. ഡോ. വിപിൻ 3:00
ലഹരിയുമായി ബന്ധപ്പെട്ട വിദ്യാര്‍ഥികളുടെ ആശയങ്ങളും ആശങ്കകളും ജില്ലാ കലക്ടറുമായി പങ്കുവെക്കാന്‍ ‘കളക്ടര്‍ക്കൊരു കത്ത്’ ക്യാമ്പയിനുമായി ജില്ലാ ഭരണകൂടം. ലഹരി ഉപയോഗത്തിലെ വര്‍ധനവ്,
ജില്ലാ ഹോമിയോ ആശുപത്രിയിലെ യോഗ ട്രെയിനറുടെ താല്‍ക്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും. യോഗ്യത: എം എസ് സി യോഗ/ബിഎന്‍വൈഎസ്/യോഗ ഡിപ്ലോമ.
സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ