സംസ്ഥാനതല റേഡിയോ നാടകമത്സരത്തിൽ മികച്ച നടിയായി ദല

/

കൊല്ലം പെയിൻ ആൻ്റ് പാലിയേറ്റീവ് കെയർ ട്രസ്റ്റ് കൊല്ലം ജില്ലാ ശിശുക്ഷേമ സമിതിയുടെ സഹകരണത്തോടെ നടത്തിയ സംസ്ഥാനതല റേഡിയോ നാടകമത്സരത്തിലാണ് അംഗീകാരം ലഭിച്ചത്. ഓസ്കാർ പുരുഷു നാടകത്തിൽ പുരുഷു പൂച്ചയ്ക്ക് ശബ്ദം നൽകിയാണ് ദല മികച്ച നടിയായത്. മത്സരത്തിൽ ഏറ്റവും കൂടുതൽ മത്സരം നടന്ന വിഭാഗമായിരുന്നു മികച്ച നടിക്കുള്ളത്. ഏഴോളം മികച്ച നടിമാരിൽ നിന്നാണ് ദല ഒന്നാം സ്ഥാനത്തെത്തിയത്. കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള പല സ്കൂളുകളിൽ നിന്നും റേഡിയോ നാടകങ്ങൾ ഉണ്ടായിരുന്നു.

തിരുവങ്ങൂർ ഹൈസ്കൂളിൽ ഒമ്പതാം തരം വിദ്യാർത്ഥിയാണ് ദല. കഴിഞ്ഞവർഷം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിലെ മികച്ച നടിയായും ഈ വർഷം കോഴിക്കോട് ജില്ലാ റവന്യൂ കലോത്സവത്തിലെ മികച്ച നടിയായും ദലയെ തിരഞ്ഞെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published.

Previous Story

കായണ്ണ മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡണ്ട് ശ്രീ മാണിക്കോത്ത് പത്മനാഭന്റെ മൂന്നാം ചരമ വാർഷിക ദിനത്തിൽ ശവകുടീരത്തിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി.

Next Story

കേരളത്തിൽ ഇന്നും നാളെയും ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കാലാവസ്ഥ വകുപ്പ്

Latest from Local News

കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യുണിറ്റും സംയുക്തമായി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റും സംയുക്തമായി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. കൊയിലാണ്ടിയിൽ നടന്ന പരിപാടി

സേവാഭാരതി മേപ്പയൂരിന്റെ പാലിയേറ്റീവ് കെയർ ഉദ്ഘാടനവും സൗജന്യ മെഡിക്കൽ ക്യാമ്പും ഉദ്ഘാടനം ചെയ്തു

മൂന്നുവർഷം മുമ്പ് രൂപീകൃതമായ സേവാഭാരതി മേപ്പയൂർ യൂണിറ്റ് പാലിയേറ്റീവ് പ്രവർത്തനരംഗത്തേക്ക് കടക്കുകയാണ്. ഈ പ്രവർത്തനങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം മാർച്ച് 18 ചൊവ്വാഴ്ച

നരക്കോട് സെൻ്ററിൽ വെച്ച് ലഹരിക്കെതിരെ ‘വാക്കും വരയും’ ജനകീയ പ്രതിരോധം സംഘടിപ്പിച്ചു

യംഗ്സ്റ്റേർസ് സോഷ്യൽ എജ്യുക്കേഷണൽ ചാരിറ്റബൾ ട്രസ്റ്റ് നരക്കോടിൻ്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ‘വാക്കും വരയും’ ജനകീയ പ്രതിരോധം നരക്കോട് സെൻ്ററിൽ വെച്ച് നടന്നു.

‘ചേര്‍ത്ത് പിടിച്ച നാണുവേട്ടന്‍,’ ഓര്‍മകളെ ഞങ്ങളും ചേര്‍ത്ത് പിടിക്കുന്നുവെന്ന് എസ്എന്‍ഡിപിയിലെ പഴയ എസ്എഫ്‌ഐക്കാര്‍

കൊല്ലം: എസ്.എന്‍.ഡി.പി കോളേജില്‍ പഠിച്ച മിക്കവര്‍ക്കും ഒരു സഹപാഠിയെപ്പോലെ അടുത്തറിയാവുന്ന മനുഷ്യനാണ് ഒ.പി നാണു. അടിസ്ഥാന മനുഷ്യരുടെ പ്രശ്‌നങ്ങള്‍ സ്വന്തം പ്രശ്‌നമായിക്കണ്ട്