കൊയിലാണ്ടി: വിയ്യൂർ- പുളിയഞ്ചേരി ക്ഷേത്ര മഹോത്സവത്തിന് ഞായറാഴ്ച ഉച്ചയോടെ കൊടിയേറി. തന്ത്രി ച്യവനപ്പുഴ മുണ്ടോട്ട് പുളിയപറമ്പത്ത് കുമ്പേരൻ സോമയാജിപ്പാട് മുഖ്യകാർമ്മികത്വം വഹിച്ചു. തുടർന്ന് സമൂഹസദ്യ,വൈകീട്ട് സരുൺ മാധവിൻ്റെ തായമ്പക, കൊച്ചിൻ ചന്ത്രകാന്തയുടെ നാടകം ഉത്തമൻ്റെ സങ്കീർത്തനം എന്നിവ നടന്നു. തിങ്കളാഴ്ച മാങ്കുറുശ്ശി മണികണ്ഠൻ, വട്ടേക്കാട് രഞ്ജുരാജ് -പാലക്കാട് എന്നിവരുടെ ഇരട്ടത്തായമ്പക, ക്ഷേത്രം വനിതാ കമ്മിറ്റിയുടെ മെഗാ തിരുവാതിര, കൈരളി കലാവേദി അവതരിപ്പിക്കുന്ന ദൃശ്യവിസ്മയം കൈരളി നൈറ്റ് -25, പരദേവത ക്ഷേത്രത്തിൽ കോമരം കൂടിയ വിളക്ക് എന്നിവ നടക്കും.
Latest from Local News
കീഴരിയൂർ : വടക്കുംമുറിയിലെ മതുമ്മൽതാഴ പ്രസീത (44 )അന്തരിച്ചു. ഭർത്താവ്:ബാബു. മക്കൾ:നേഹ,നിവിൻ. മരുമകൻ:രാഹുൽ പേരാമ്പ്ര.അമ്മ :അമ്മാളു. സഹോദരങ്ങൾ: പ്രതീപൻ,പ്രമീള.
തിരുവങ്ങൂർ ദേവികയിൽ കണ്ടോത്ത് ചന്ദ്രദാസൻ(71) അന്തരിച്ചു. പട്ടാളത്തിൽ സിഗ്നൽ വിഭാഗത്തിലെ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ കെ എം പ്രേമ (കൊയിലാണ്ടി എൽ ഐ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 12 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.കാർഡിയോളജി വിഭാഗം ഡോ:പി. വി. ഹരിദാസ്
നടേരി : കാവും വട്ടം പറേച്ചാൽ ദേവീക്ഷേത്ര മഹോത്സവം ഫെബ്രുവരി രണ്ടു മുതൽ ആറു വരെ ആഘോഷിക്കും.രണ്ടിന് കലവറ നിറയ്ക്കൽ, ലളിതാസഹസ്രനാമാർച്ചന
നൂറുകണക്കിന് വിനോദസഞ്ചാരികൾ നിത്യേന എന്നോണം എത്തുന്ന തിക്കോടി കല്ലകത്ത് ഡ്രൈവിംഗ് ബീച്ചിലേക്കുള്ള ഗതാഗതം എത്രയും പെട്ടെന്ന് പുന:സ്ഥാപിക്കാൻ അധികൃതർ ഇടപെടണമെന്ന് സീനിയർ







