റെഡ്ക്രോസ് അവാർഡ് സമർപ്പണം നടത്തി

ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി ഈ വർഷത്തെ ജില്ലയിലെ ഏറ്റവും മികച്ച ദുരന്ത രക്ഷാപ്രവർത്തകനായി ഷംസുദ്ദീൻ ഏകരൂലിനെ തിരഞ്ഞെടുത്തു. എ.ടി. അഷറഫ് സ്മാരക റെഡ്ക്രോസ് അവാർഡ് കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല ഷംസുദ്ദീന് കൈമാറി.

കൊയിലാണ്ടി താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ നടന്ന അവാർഡ് ദാന പരിപാടിയിൽ തഹസിൽദാർ ജയശ്രി എസ്. വാര്യർ അധ്യക്ഷത വഹിച്ചു. റെഡ് ക്രോസ് ജില്ലാ ചെയർമാൻ സത്യനാഥൻ മാടഞ്ചേരി എ.ടി. അഷറഫ് അനുസ്മരണവും ജൂറി ചെയർമാൻ എം.ജി. ബൽരാജ് അവാർഡ് പ്രഖ്യാപനവും നടത്തി. കൊയിലാണ്ടി നഗരസഭാ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ സി. പ്രജില വയനാട് മുണ്ടക്കൈ ചൂരൽമല ദുരന്തത്തിൽ രക്ഷാപ്രവർത്തനം നടത്തിയ റെഡ്ക്രോസ്, യൂത്ത് റെഡ്ക്രോസ് വളണ്ടിയർമാരെ ആദരിച്ചു. ജില്ലാ സെക്രട്ടറി കെ.കെ.ദീപു, താലൂക്ക് സെക്രട്ടറി ബിജിത്ത് ആർ.സി, കെ.കെ.ഫാറൂഖ്, അമീർ അലി, പി.എം. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു. താലൂക്ക് ചെയർമാൻ കെ.കെ. രാജൻ സ്വാഗതവും വൈസ് ചെയർമാൻ സി.ബാലൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

സാദിഖ് അലി ശിഹാബ് തങ്ങൾ മണക്കുളങ്ങര ക്ഷേത്രം സന്ദർശിച്ചു

Next Story

പ്രതിപക്ഷ നേതാവ് വി .ഡി സതീശൻ ഞായറാഴ്ച മണക്കുളങ്ങര ക്ഷേത്രം സന്ദർശിക്കും

Latest from Local News

ആശ വർക്കർമാരുടെ സമരം രമ്യമായി പരിഹരിക്കണം ആർ.ജെ.ഡി ജില്ലാ കമ്മിറ്റി

വേതന കുടിശ്ശിക നൽകുക,ഓണറേറിയം വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആശവർക്കർമാർ സെക്രട്ടരി യേറ്റ് നടയിൽ നടത്തുന്ന സമരം ആവശ്യങ്ങൾ അനുവദിച്ചു കൊണ്ട്

പ്രകൃതിയെ കരുതാതെയുള്ള വികസനം തുടർന്നാൽ ചൂരൽ മലയും മുണ്ടക്കൈയും ആവർത്തിക്കും: ചാണ്ടി ഉമ്മൻ എം.എൽ.എ

മേപ്പയൂർ: പ്രകൃതിയെ കരുതാതെയുള്ള വികസനം തുടർന്നാൽ ചൂരൽമലയും മുണ്ടക്കൈയും ആവർത്തിക്കുമെന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ പറഞ്ഞു. കീഴ്‌പയൂരിൽ പുറക്കാമലയെ സംരക്ഷിക്കണ മെന്നാവശ്യപ്പെട്ട്

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 23 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 23 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.   1.ജനറൽ മെഡിസിൻ വിഭാഗം  ഡോ :

കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിൽ പഞ്ചാരിമേളം അരങ്ങേറി

ചേമഞ്ചേരി കാഞ്ഞിലശ്ശേരി ശിവരാത്രി മഹോത്സവത്തിന്റെ രണ്ടാം ദിനത്തിൽ നടന്ന പഞ്ചാരിമേളം അരങ്ങേറ്റം ശ്രദ്ധേയമായി. കാഞ്ഞിലശ്ശേരി പത്മനാഭന്റെ ശിക്ഷണത്തിൽ മേള അഭ്യസിച്ചവരാണ് അരങ്ങേറ്റം