2024 വർഷത്തെ അക്ഷയശ്രീ അവാർഡ് ഒ.കെ സുരേഷിന്

/

ബാംഗ്ലൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സരോജിനി ദാമോദർ ഫൗണ്ടേഷൻ മികച്ച ജൈവകർഷകർക്കായി നൽകിവരുന്ന 2024 വർഷത്തെ അക്ഷയശ്രീ അവാർഡുകൾ പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിലെ മികച്ച ജൈവ കർഷകർക്കുള്ള പ്രോത്സാഹന അവാർഡിന് (10000 രൂപയും മൊമെന്റോയും സർട്ടിഫിക്കറ്റും) സുരേഷ് ഒ.കെ അർഹനായി.

ഒറോക്കുന്നു മലയിൽ ഒരേക്കർ സ്ഥലം കാട് വെട്ടിതെളിച്ച് കൃഷി യോഗ്യമാക്കിയ പ്രവർത്തനത്തിലാണ് അവാർഡ്. 2025 മാർച്ച് ഒമ്പതിന് ആലപ്പുഴ മുഹമ്മയിൽ വച്ച് നടക്കുന്ന ചടങ്ങിൽ പ്രശസ്ത സിനിമാതാരം ശ്രീ അനൂപ് ചന്ദ്രൻ അവാർഡുകൾ വിതരണം ചെയ്യും.

Leave a Reply

Your email address will not be published.

Previous Story

നടേരി – താനിക്കുഴിയിൽ ശ്രീ ഭദ്രകാളീക്ഷേത്രോത്സവം കൊടിയേറി

Next Story

കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ വില്ലേജ് ഓഫീസ് ധര്‍ണ്ണ നടത്തി

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 22 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 22 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽപ്രാക്ടീഷ്ണർ ഡോ : മുസ്തഫ മുഹമ്മദ്‌

കോഴിക്കോട്’ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 22-02-2025 ശനിപ്രവർത്തിക്കുന്ന ഒ.പി.പ്രധാനഡോക്ടർമാർ

കോഴിക്കോട്’ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 22-02-2025 ശനിപ്രവർത്തിക്കുന്ന ഒ.പി.പ്രധാനഡോക്ടർമാർ 👉മെഡിസിൻവിഭാഗം ഡോ.സൂപ്പി 👉ജനറൽസർജറി ഡോ.രാഗേഷ് 👉ഓർത്തോവിഭാഗം ഡോ.ജേക്കബ്മാത്യു 👉ഇ.എൻടിവിഭാഗം ഡോ.സുമ’ 👉സൈക്യാട്രിവിഭാഗം ഡോ

സി.പി.എം ഏരിയാ ജാഥക്ക് ഉജ്ജ്വല സ്വീകരണം

കേരളത്തോടുള്ള കേന്ദ്രസർക്കാർ അവഗണനയ്ക്കെതിരെ സി.പി.എം കൊയിലാണ്ടി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച കാൽനട ജാഥയ്ക്ക് വിവിധ മേഖലകളിൽ ഉജ്വല സ്വീകരണം ലഭിച്ചു.ഏരിയാ സെക്രട്ടറി

കരുവൻപൊയിൽ മഹല്ല് പൂർവ വിദ്യാർഥി -കുടുംബ സംഗമം ഫെബ്രുവരി 23 ന് ഞായറാഴ്ച

കൊടുവള്ളി: കരുവൻപൊയിൽ മുനീറുൽ ഇസ്‌ലാം മഹല്ല് കമ്മിറ്റി സംഘടിപ്പിക്കുന്ന കുടുംബ സംഗമവും സ്വിറാത്തുൽ മുസ്തഖീം മദ്രസ പൂർവ വിദ്യാർഥി കൂട്ടായ്മ‌യും ഫെബ്രുവരി

മാധ്യമ പ്രവര്‍ത്തകനും ബ്രാന്റ് സ്ട്രാറ്റജിസ്റ്റുമായ മേപ്പയ്യൂര്‍ എള്ളോഴത്തില്‍ അനൂപ്.ഇ ബെംഗളൂരുവില്‍ അന്തരിച്ചു

കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകനും ബ്രാന്റ് സ്ട്രാറ്റജിസ്റ്റുമായ മേപ്പയ്യൂര്‍ എള്ളോഴത്തില്‍ അനൂപ്.ഇ (41 – എക്‌സല്‍ ഇന്ത്യ, ഹൈദരാബാദ്) ബെംഗളൂരുവില്‍ അന്തരിച്ചു. അച്ഛന്‍: