ചോറ്റാനിക്കരയിൽ ക്രൂരപീഡനത്തിനിരയായ പെൺകുട്ടി മരിച്ചു

കേരളത്തെ നടുക്കിയ ചോറ്റാനിക്കരയിലെ ക്രൂരപീഡനത്തിന് ഇരയായ 19 വയസ്സുകാരിയായ പെൺകുട്ടി മരിച്ചു. വെൻ്റിലേറ്ററിൽ കഴിയവെയാണ് മരണം സംഭവിച്ചത്. പ്രതിയിൽ നിന്ന് ക്രൂരമായ ലൈംഗിക പീഡനമാണ് പെൺകുട്ടി നേരിട്ടത്. ചുറ്റിക അടക്കം ഉപയോഗിച്ച് യുവാവ് പെൺകുട്ടിയെ ക്രൂരമായി മർദ്ദിക്കുകയും ശ്വാസം മുട്ടിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തായ അനൂപിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ അഞ്ചുദിവസമായി പെൺകുട്ടി സ്വകാര്യ ആശുപത്രിയിൽ വെന്‍റിലേറ്ററിൽ ചികിത്സയിലായിരുന്നു.

Leave a Reply

Your email address will not be published.

Previous Story

അടുക്കത്ത് എം.എച്ച് ആർട്സ് ആൻ്റ് സയൻസ് കോളേജിൽ രക്തമൂലകോശദാന രജിസ്ട്രേഷൻ ക്യാമ്പിൻ്റെ പ്രചരണാർത്ഥം ക്യാമ്പസ് കാമ്പയിൻ ഉദ്ഘാടനം ചെയ്തു

Next Story

കോഴിക്കോട് മരിച്ചയാളെ കുറിച്ച് പോലിസ് വിവരം തിരക്കുന്നു

Latest from Main News

കോവിഡ് വാക്സിനുകളും പെട്ടെന്നുള്ള ഹൃദയാഘാത മരണങ്ങളും തമ്മിൽ ബന്ധമില്ലെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്

കോവിഡ് വാക്സിനുകളും പെട്ടെന്നുള്ള ഹൃദയാഘാത മരണങ്ങളും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്. കോവിഡ് വാക്സിനുകൾ

വയനാട് പുനരധിവാസത്തിന്റെ ഭാഗമായുള്ള ടൗൺഷിപ്പ് പദ്ധതി ഈ വർഷം തന്നെ പൂർത്തിയാക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ

വയനാട് പുനരധിവാസത്തിന്റെ ഭാഗമായുള്ള ടൗൺഷിപ്പ് പദ്ധതി ഈ വർഷം തന്നെ പൂർത്തിയാക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ. കൽപ്പറ്റയിൽ നിർമ്മാണം നടക്കുന്ന ടൗൺഷിപ്പ്

മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സക്കായി അമേരിക്കയിലേക്ക്

മുഖ്യമന്ത്രി പിണറായി വിജയൻ ഒരാഴ്ച നീളുന്ന ചികിത്സക്കായി അമേരിക്കയിലേക്ക്. ദുബായ് വഴിയാണ് യാത്ര. നേരത്തെ ഓഗസ്റ്റിൽ പോകാനായിരുന്നു മുഖ്യമന്ത്രി തയാറെടുത്തിരുന്നത്. മുഖ്യമന്ത്രിയുടെ

സ്കൂളുകളിൽ മതപ്രാർഥന ഒഴിവാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ആലോചന ആരംഭിച്ചതായി മന്ത്രി വി. ശിവൻകുട്ടി

സ്കൂളുകളിൽ മതപ്രാർഥന ഒഴിവാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ആലോചന ആരംഭിച്ചതായി മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ്

ഓപ്പറേഷൻ ലാസ്റ്റ് ബെൽ” പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം നൽകിയതിന് 36 രക്ഷിതാക്കൾക്കെതിരെ കേസെടുത്ത് മലപ്പുറം പോലീസ്

മലപ്പുറം: സ്‌കൂൾ പരിസരങ്ങളിൽ അക്രമം, അനധികൃത വാഹന ഉപയോഗം, ലഹരി ഉപയോഗം എന്നിവ തടയുന്നതിനായി “ഓപ്പറേഷൻ ലാസ്റ്റ് ബെൽ” എന്ന പേരിൽ