കർണാടകയിലെ വനമേഖലകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആറ് മാവോവാദികൾ ആയുധം വെച്ച് കീഴടങ്ങി. ബുധനാഴ്ച വൈകീട്ട് ബംഗളൂരുവിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ മുമ്പാകെയാണ് നാടകീയമായി കീഴടങ്ങിയത്. വയനാട് സ്വദേശിനി ടി.എൻ. ജിഷ, തമിഴ്നാട് സ്വദേശി വസന്ത്, ചിക്കമഗളൂരു ശൃംഗേരി മുന്ദഗാരു സ്വദേശിനി മുണ്ടുഗാരു ലത, കാലസ ബലഹോളെ സ്വദേശിനി വനജാക്ഷി, ദക്ഷിണ കന്നട ബെൽത്തങ്ങാടി കുത്തലൂർ സ്വദേശിനി സുന്ദരി, കർണാടക റായ്ച്ചൂർ സ്വദേശി മാരേപ്പ അരോടി എന്ന ജയണ്ണ എന്നിവരാണ് വ്യവസ്ഥിതിക്കെതിരായ ഒളിവുപോരാട്ടം അവസാനിപ്പിച്ച് മുഖ്യധാരയിലേക്ക് തിരിച്ചെത്തിയത്. ഇതോടെ കർണാടകയിലെ അവസാന മാവോവാദി സാന്നിധ്യം കൂടിയാണ് അവസാനിക്കുന്നത്. മുഖ്യമന്ത്രിയുടെ വസതിയായ കൃഷ്ണയിലെത്തിയ മാവോവാദികൾക്ക് സിദ്ധരാമയ്യ ഭരണഘടനയുശട കോപ്പികൾ കൈമാറി.
Latest from Main News
കുറ്റ്യാടി മണ്ഡലത്തിലെ ഗ്രാമങ്ങളില്‍ ഇനി മിനിമാസ്റ്റ് ലൈറ്റിന്റെ പുതുവെളിച്ചം. കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന്
കേരള എൻജിനിയറിങ് പ്രവേശന യോഗ്യതാ പരീക്ഷാ (കീം) ഫലം റദ്ദാക്കി ഹൈക്കോടതി. റാങ്ക് ലിസ്റ്റ് പുനഃക്രമീകരിക്കണമെന്ന് ഹൈക്കോടതി അറിയിച്ചു. പരീക്ഷയുടെ പ്രോസ്പെക്ടസ്
ജൂലൈ 16 ന് നടക്കാനിരിക്കുന്ന നിമിഷ പ്രിയയുടെ വധശിക്ഷ യെമനിൽ നടപ്പിലാക്കുന്നത് തടയാൻ കേന്ദ്രം അടിയന്തരവും നിർണായകവുമായ ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട്
സംസ്ഥാനത്ത് നാളെ നാളെ പഠിപ്പുമുടക്ക് പ്രഖ്യാപിച്ച് എസ്എഫ്ഐ. കേരള സർവ്വകലാശാല സംഘർഷത്തിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ളവരെ റിമാൻഡ് ചെയ്തതിൽ പ്രതിഷേധിച്ച്
ന്യൂഡൽഹി: 20 ദിവസം കൊണ്ട് ഹജ്ജ് പൂർത്തിയാക്കി വരാവുന്ന പാക്കേജ് കൂടി ഉൾപ്പെടുത്തി 2026ലെ ഹജ്ജിന് അപേക്ഷ ക്ഷണിച്ചു. ഹജ്ജ് കമ്മിറ്റിയുടെ