മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ ചെങ്ങോട്ടുകാവിലെ പൗരാവലി അനുശോചനം രേഖപ്പെടുത്തി

ലോകം കണ്ട മഹാന്മാരായ ഭരണാധികാരികളിൽ പ്രധാനിയും ആധുനിക ഇന്ത്യയുടെ സൃഷ്ടാവുമായ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവും മുൻ പ്രധാനമന്ത്രിയുമായ ഡോക്ടർ മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ ചെങ്ങോട്ടുകാവിലെ പൗരാവലി അനുശോചനം രേഖപ്പെടുത്തി. കോൺഗ്രസ് ചെങ്ങോട്ടുകാവ് മണ്ഡലം പ്രസിഡണ്ട് പ്രമോദ് വിപി സ്വാഗതം പറഞ്ഞ ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വേണു മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ രമേശൻ അനുശോചന പ്രമേയം വായിച്ചു. രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ. അനിൽ പറമ്പത്ത്, സാദിഖ് ടിവി, മാധവൻ ബോധി, ദാമോദരൻ നെടുളി, വേണുഗോപാൽ (കേരള സീനിയർ സിറ്റിസൺ ഫോറം) അഹമ്മദ് പൂളക്കണ്ടി (വ്യാപാരി വ്യവസായ ഏകോപന സമിതി), മനോജ് യു വി (മഹാത്മാഗാന്ധി സേവാഗ്രാം ) ഗോപിനാഥ് സി, നിഖിൽ കെ വി തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

പയ്യോളി മണ്ഡലം ഐഎൻടിയുസിയുടെ ആഭിമുഖ്യത്തിൽ മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഡോക്ടർ മൻമോഹൻ സിംഗ് അനുശോചനം നടത്തി

Next Story

സേവ് പുറക്കാമലയ്ക്ക് ഐക്യദാർഢ്യവുമായി മുസ്ലിം ലീഗ് ജനകീയ റാലി

Latest from Local News

മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ കൊയിലാണ്ടിക്ക് സ്വന്തമാകുന്നു

  വർഷങ്ങളായി കൊയിലാണ്ടിയുടെ ആരോഗ്യ പരിപാലന മേഖലയിൽ മികവുറ്റ സേവനം നൽകി വരുന്ന സ്പെഷ്യാലിറ്റി പോളിക്ലിനിക്ക് ഇനി മുതൽ മൾട്ടി സ്പെഷ്യാലിറ്റി

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 07 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 07 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ശിശു രോഗ വിഭാഗം ഡോ. ദൃശ്യ. 9:30

ട്രെയിനിൽ സ്റ്റെപ്പിൽ ഇരുന്ന് യാത്രചെയ്ത യുവാവിന്‍റെ കാലുകൾ പ്ലാറ്റ്ഫോമിന് ഇടയിൽപെട്ട് പരിക്കേറ്റു

ട്രെയിനിൽ സ്റ്റെപ്പിൽ ഇരുന്ന് യാത്രചെയ്ത യുവാവിന്‍റെ കാലുകൾ പ്ലാറ്റ്ഫോമിന് ഇടയിൽപെട്ട് പരിക്കേറ്റു. ഇന്ന് വൈകീട്ട് 5.20ഓടെ കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലാണ് സംഭവം.

ഗാന്ധിയൻ മൂല്ല്യങ്ങൾ ഊട്ടി ഉറപ്പിക്കണം: എ.കെ.ശശീന്ദ്രൻ

ഗാന്ധി മാർഗത്തിന് ഊന്നൽ നൽകി കൊണ്ടുള്ള വിദ്യാഭ്യാസ രീതിയാണ് വർത്തമാനകാലത്ത് ഏറെ അഭികാമ്യമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പ്രസ്താവിച്ചു. എളിമയും തെളിമയുമുള്ള

ബി.എസ് ശിൽപ്പയ്ക്ക് ഡോക്ടറേറ്റ്

രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ബംഗളുരുവിൽ നിന്നും ഫിസിക്കൽ സയൻസിൽ ഡോക്ടറേറ്റ് നേടിയ ബി.എസ്. ശിൽപ്പ ‘ തിക്കോടി പള്ളിക്കര മണാട്ടിൽ ബാബുരാജിന്റെയും,