ജാതി സെൻസസ് നടപ്പിലാക്കണം;ആർ.ജെ.ഡി കൊയിലാണ്ടി നിയോജക മണ്ഡലം കൺവെൻഷൻ

കൊയിലാണ്ടി:രാജ്യത്ത് ഇപ്പോഴും സംവരണത്തിന് മാനദണ്ഡമാക്കുന്നത് 1931 ൽ നടത്തിയ ജാതി സെൻസസിനെയാണന്നും ഇത് അശാസ്ത്രീയമാണെന്നും അടിയന്തിരമായി ജാതി സെൻസസ് നടത്തി സംവരണത്തിലെ ന്യൂനതകൾ പരിഹരിക്കണമെന്നും ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ ആവശ്യപ്പെട്ടു. ആർ.ജെ.ഡി കൊയിലാണ്ടി നിയോജകമണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാമചന്ദ്രൻ കുയ്യണ്ടി അദ്ധ്യക്ഷനായി. എം.പി.ശിവാനന്ദൻ ,എം.കെ.പ്രേമൻ ,എം.പി. അജിത,രജീഷ് മാണിക്കോത്ത്,പുനത്തിൽ ഗോപാലൻ,സുരേഷ് മേലേപ്പുറത്ത്, രാജൻ കൊളാവിപ്പാലം, കബീർസലാല, പി.ടി രാഘവൻ , കെ.എം. കുഞ്ഞിക്കണാരൻ ,കെ.ടി രാധാകൃഷ്ണൻ, സി.കെ.ജയദേവൻ, സുരേഷ് ചെറിയാവി,വളപ്പിൽ മോഹനൻ , അവിനാഷ് ചേമഞ്ചേരി, രാജ്നാരായണൻ ,രജിലാൽ മാണിക്കോത്ത് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

ഇനി ഞാനൊഴുകട്ടെ.. ആച്ചിക്കുളങ്ങര – കണ്ടം ചിറതോട് വീണ്ടുമൊഴുകും

Next Story

കൊളക്കാട് യൂ.പി.സ്കൂൾപൂർവ്വവിദ്യാർത്ഥി സംഗമം

Latest from Local News

എഴുത്തുകാരനും സാംസ്കാരികപ്രവർത്തകനുമായ സുമിത്ത് കായലാട്ട് അന്തരിച്ചു

കൊയിലാണ്ടി:എഴുത്തുകാരനും സാംസ്കാരികപ്രവർത്തകനുമായ സുമിത്ത് കായലാട്ട് (46) അന്തരിച്ചു. കൊയിലാണ്ടി പബ്ലിക്ക് ലൈബ്രറിയിലെ ലൈബ്രേറിയനായി പ്രവർത്തിച്ചിരുന്നു. റെഡ്കർട്ടൻ കൊയിലാണ്ടിയുടെ പ്രവർത്തകനായിരുന്നു. “കവിതയും സഹയാത്രികരും”

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തളീക്കര കാഞ്ഞിരോളിയില്‍ അമ്പലക്കണ്ടി റാഷിദിന്റെ ഭാര്യ ജസീറ (28) ആണ് മരിച്ചത്. കിടപ്പുമുറിയിലെ

ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ചൊവ്വാഴ്ച മുതല്‍ മഴ കനക്കുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ പ്രവചനം .ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍

താമരശ്ശേരി ചുരത്തില്‍ ഇന്ന് സഞ്ചാരികള്‍ക്ക് കര്‍ശന നിയന്ത്രണം

താമരശ്ശേരി ചുരത്തില്‍ ഇന്ന് വൈകിട്ട് ഏഴ് മണി മുതല്‍ സഞ്ചാരികള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതായി താമരശ്ശേരി പൊലീസ് അറിയിച്ചു. ഈ സമയം

പിഷാരികാവിലെ പള്ളിയറക്ക് കട്ടില വെച്ചു

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ പുതുക്കി പണിത പള്ളിയറയുടെ കട്ടില വെക്കൽ വിവിധ ചടങ്ങുകളോടെ നടന്നു. തെക്കൻ കൊല്ലത്ത് നിന്നും പിഷാരികാവിൽ