അയ്യപ്പൻ വിളക്ക് മഹോത്സവത്തിന് കോതമംഗലം ദേശം ഒരുങ്ങി - The New Page | Latest News | Kerala News| Kerala Politics

അയ്യപ്പൻ വിളക്ക് മഹോത്സവത്തിന് കോതമംഗലം ദേശം ഒരുങ്ങി

കൊയിലാണ്ടി: കോതമംഗലം അയ്യപ്പൻ വിളക്ക് മഹോത്സവത്തിന് ഡിസംബർ 19 ന് തുടക്കമാവും.       
കാലത്ത് പരവൂർ രാകേഷ് തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ വിശേഷാൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, രാത്രി ഏഴിന് കലാപരിപാടി .20 ന് കാലത്ത് അഷ്ടദ്രവ്യ ഗണപതി ഹോമം, ദീപാരാധന രാത്രി ഏഴിന് നീലപ്പട ഫ്യൂഷൻ  21 ന് കാലത്ത് ഗണപതി ഹോമം, വൈകീട്ട് നാല് മണിക്ക് പഞ്ചവാദ്യം, ചെണ്ടമേളം താലപ്പൊലി എന്നിവയോടെ പാലക്കൊമ്പ് എഴുന്നളളിപ്പ് തുടർന്ന് കല്ലുവഴി പ്രകാശൻ്റെ തായമ്പക, രാത്രി 11 മണിക്ക് അയ്യപ്പൻപാട്ട്, എഴുന്നള്ളിപ്പ്, കനലാട്ടം, തിരി ഉഴിച്ചിൽ, വെട്ടും തടവും എന്നിവയോടെ ഉത്സവം സമാപിക്കും പാലക്കൊമ്പ് എഴുന്നള്ളിക്കാൻ തിരുവാണിക്കാവ് രാജഗോപാലനാണ് എത്തുന്നത്.

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാന സ്‌പെഷ്യൽ ഒളിമ്പിക്‌സിൻ്റെ പ്രചാരണാർഥം കൊയിലാണ്ടിയിൽ വിളംബര ജാഥ സംഘടിപ്പിച്ചു

Next Story

തദ്ദേശ വാർഡ്‌ വിഭജനം ഉത്തരവ് ഹൈക്കോടതി റദ്ദാക്കി, ഡി ലിമിറ്റെഷൻ കമ്മീഷൻ വിജ്ഞാപനവും റദ്ദാക്കി

Latest from Main News

വാണിജ്യാവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു

വാണിജ്യാവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോയുടെ വാണിജ്യാവശ്യങ്ങൾ‌ക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറഞ്ഞത്. 15.50 രൂപയാണ് കുറച്ചത്. അതേസമയം, ഗാർഹിക

മംഗളൂരുവിൽ മലയാളി യുവാവിനെ തല്ലിക്കൊന്ന കേസ്: അന്വേഷണത്തിൽ വീഴ്ച വരുത്തിയ പൊലീസുകാരെ സസ്പെൻഡ് ചെയ്തു

സംഘപരിവാർ പ്രവർത്തകർ പാക് അനുകൂല മുദ്രാവാക്യം മു‍ഴക്കിയെന്ന് ആരോപിച്ച് മംഗളൂരുവിൽ മലയാളി യുവാവിനെ തല്ലിക്കൊന്ന കേസിൽ, അന്വേഷണത്തിൽ വീഴ്ച വരുത്തിയ പോലീസ്

സർക്കാർ ജോലികൾക്ക് ഉന്തിയ പല്ല് അയോഗ്യതയല്ല; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

കായിക പരിശോധനയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടത്തുന്ന സർക്കാർ ജോലികൾക്ക് ഉന്തിയ പല്ല് ഇനി അയോഗ്യതയല്ല. മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്.

സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ചികിത്സാ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്പ് തുടരാന്‍ വിദഗ്ധസമിതിയുടെ ശുപാര്‍ശ

സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ചികിത്സാ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്പ് തുടരാന്‍ വിദഗ്ധസമിതിയുടെ ശുപാര്‍ശ. പ്രീമിയം അമ്പത് ശതമാനമെങ്കിലും ഉയര്‍ത്തിയാലേ പദ്ധതി തുടരാനാകൂ