കൊങ്ങന്നൂര്‍ ഭഗവതി ക്ഷേത്രം ആറാട്ട് മഹോത്സവത്തിന് കൊടിയേറി

 

കൊയിലാണ്ടി: ചിങ്ങപുരം കൊങ്ങന്നൂര്‍ ഭഗവതി ക്ഷേത്രം ആറാട്ട് മഹോത്സവത്തിന് കൊടിയേറി. ചൊവ്വാഴ്ച വൈകീട്ട് ഏറാഞ്ചേരി ഇല്ലം ഗോപി നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിലായിരുന്നു കൊടിയേറ്റം. ഇരിങ്ങാലക്കുട അമ്മന്നൂര്‍ നാരായണ ചാക്യാരുടെ ചാക്യാര്‍ക്കൂത്ത്, കലാമണ്ഡലം നന്ദകുമാറുടെ ഓട്ടന്‍ തുളളല്‍ എന്നിവയും ഉണ്ടായി. 18ന് വൈകീട്ട് കാഴ്ചശീവേലി,വിളക്കിനെഴുന്നളളിപ്പ്,തായമ്പക. 19ന് ചെറിയ വിളക്ക്,കൂത്ത്,വൈകീട്ട് കാഴ്ചശീവേലി,ഇരിങ്ങാലക്കുട ആശാ സുരേഷിന്റെ സോപാന സംഗീതം,20ന് വലിയ വിളക്ക്, രാവിലെ ഓട്ടന്‍ തുളളല്‍,ഉച്ചക്ക് കൂത്ത്,വൈകീട്ട് കാഴ്ചശീവേലി,കലാമണ്ഡലം ദേവരാജന്‍,സദനം അശ്വിന്‍ മുരളി എന്നിവരുടെ തായമ്പക,21ന് പളളിവേട്ട,രാവിലെ കാഴ്ചശീവേലി,ഉച്ചയ്ക്ക് ഇളനീര്‍ക്കുല വരവ്,കൂത്ത്,വൈകീട്ട് കാഴ്ചശീവേലി,ഗ്രാമ ബലി,പാണ്ടിമേളം,പളളിവേട്ടയ്‌ക്കെഴുന്നളളിപ്പ്,22ന് ആറാട്ട് വൈകീട്ട് പാലൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് എഴുന്നളളിപ്പ്,പാണ്ടിമേളം.

Leave a Reply

Your email address will not be published.

Previous Story

മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ 18,19 തീയതികളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല

Next Story

എൻഎച്ച് സർവീസ് റോഡിൻ്റെ സ്ലാബ് തകർന്നു ബൈക്ക് യാത്രക്കാരൻ അപകടത്തിൽപ്പെട്ടു

Latest from Local News

ദാറുന്നജും ഓർഫനേജ് കമ്മിറ്റി പുനരധിവാസ പദ്ധതിക്ക് കീഴിൽ സ്നേഹവീടിന്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

  പേരാമ്പ്ര: പേരാമ്പ്ര ദാറുന്നജും ഓർഫനേജ് കമ്മിറ്റി പുനരധിവാസ പദ്ധതിക്ക് കീഴിൽ അരിക്കുളം പഞ്ചായത്തിലെ ഊട്ടരിയിൽ നിർമ്മിക്കുന്ന നാലാമത്തെ വീടിന്റെ പ്രവൃത്തി

നൈറ്റ് ലൈഫ് സുരക്ഷിതം, പൊതു ഇടങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണം -മന്ത്രി മുഹമ്മദ് റിയാസ്

ഫറോക്ക് ചില്‍ഡ്രന്‍സ് പാര്‍ക്കിനോടനുബന്ധിച്ച സൗന്ദര്യവത്കരണവും ഫ്‌ളോട്ടിങ് ബ്രിഡ്ജ് ജെട്ടികളും ഉദ്ഘാടനം ചെയ്തു കോഴിക്കോട് ബീച്ച് ഉള്‍പ്പെടെയുള്ള ജില്ലയിലെ ടൂറിസം കേന്ദ്രങ്ങള്‍ നൈറ്റ്

വൺ മൈൻഡ് ട്വന്റി ഫോർ ക്ലബ്ബിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി

അത്തോളി  ഓട്ടമ്പലം വൺ മൈൻഡ് ട്വന്റി ഫോർ ക്ലബ്ബിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി. ചൈതന്യ ഫാർമസി  ഒ പി ഡി

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. വ്യാഴാഴ്ച വരെ മഴ

മണ്ണിൽ കളിച്ച് മാനം മുട്ടെ വളർന്ന് ‘മാടൻമോക്ഷം’. ഇത് വ്യത്യസ്തമായ നാടകം

നാടകം കഴിഞ്ഞിട്ടും ആരും എഴുന്നേറ്റില്ല , പോകാൻ തിടുക്കമില്ല, ഹൃദയം കൊണ്ട് കയ്യടിച്ച് അരങ്ങിൽ നിറഞ്ഞാടിയ കലാകാരന്മാരെ ആരാധനയോടെ അത്ഭുദത്തോടെ അവർ