കായണ്ണ ഗവ. ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം കിടപ്പുരോഗികൾക്ക് പോഷകാഹാര കിറ്റ് വിതരണം ചെയ്തു

കായണ്ണ ഗവ. ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം കരുതും കരങ്ങൾ പദ്ധതിയുടെ ഭാഗമായി സീനേജേഴ്‌സ് കായണ്ണ ഒന്നാം വാർഡ്, പ്രകൃതി മില്ലെറ്റ് ഫുഡ്സ് എന്നിവയുടെ സഹകരണത്തോടെ കിടപ്പുരോഗികൾക്ക് പോഷകാഹാര കിറ്റ് വിതരണം ചെയ്തു. കായണ്ണ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി ടി ഷീബ ടീച്ചർ വിതരണോദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ ചെയർപേഴ്സൺ കെ.വി ബിൻഷ അധ്യക്ഷയായി.

ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജയപ്രകാശ് കായണ്ണ , സി.കെ സുലേഖ, പ്രോഗ്രാം ഓഫീസർ ഡോ. എം.എം സുബീഷ്, റഷീദ് പുത്തൻപുര,
ഡോ. ശ്രീലു ശ്രീപദി, ടി. സത്യൻ, കെ. സത്യനാരായണൻ, കെ. ടി അബ്ദുൽ അസീസ്, വി.സി കുഞ്ഞബ്ദുള്ള, പി.കെ അബ്ദുൽസലാം, വളണ്ടിയർ ലീഡർമാരായ പാർവണ, അമൽജിത്ത്, ദിൽദിയ ബഷീർ, കെ.കെ നിരഞ്ജന, അനിഷ അനിൽകുമാർ, തേജാലക്ഷ്മി, വിഷ്ണു എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published.

Previous Story

ലോകഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി കോഴിക്കോട് കോര്‍പ്പറേഷന്‍ സംഘടിപ്പിച്ച ഭിന്നശേഷി ദിനാചരണവും കലോല്‍സവവും, ‘താരകം 2024’ ഉദ്ഘാടനം ചെയ്തു

Next Story

പിഷാരികാവ് ക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക സംഗീതോത്സവത്തിന് തിരി തെളിഞ്ഞു

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 25 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 25 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ  മെഡിസിൻ  വിഭാഗം. ഡോ. വിപിൻ  3:30

ഗോസമൃദ്ധി -എന്‍.എല്‍.എം കന്നുകാലി ഇന്‍ഷുറന്‍സ് പദ്ധതിക്ക് തുടക്കം

കൊയിലാണ്ടി: ഗോസമൃദ്ധി- എന്‍.എല്‍.എം ഇന്‍ഷുറന്‍സ് പദ്ധതിക്ക് തുടക്കമായി. പശു, എരുമ എന്നിവ ഉള്‍പ്പെടെയുള്ള കന്നുകാലികള്‍ക്കും അവയെ വളര്‍ത്തുന്ന കര്‍ഷകര്‍ക്കും പരിരക്ഷ നല്‍കുന്നതാണ്

വിയ്യൂർ പുളിയഞ്ചേരി ശക്തൻ കുളങ്ങര ക്ഷേത്രോത്സവം രണ്ടിന് തുടങ്ങും

കൊയിലാണ്ടി: വിയ്യൂർ പുളിയഞ്ചേരി ശ്രീശക്തൻ കുളങ്ങര ക്ഷേത്രോത്സവം മാർച്ച്‌ രണ്ട് മുതൽ ഏഴുവരെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിലറിയിച്ചു. മാർച്ച് രണ്ടിന് തന്ത്രി

ഇന്ത്യൻ ഗ്യാസ് ഏജൻസി ഓഫിസ് അത്തോളിയിൽ നിലനിർത്തണം

നന്മണ്ട: ഗ്രാമപ്പഞ്ചായത്ത് ഏതാനും വാർഡുകളിലെ ഇന്ത്യൻ ഗ്യാസ് ഗുണഭോക്താക്കൾക്ക് ഏജൻസി ഓഫിസ് അത്തോളിയിൽ നിന്നും എളേറ്റിൽ വട്ടോളിയിലേക്ക് മാറ്റിയത് ഇരുട്ടടിയായി. അത്തോളി