മുരിങ്ങ വില 500 കടക്കുന്നു, ഉള്ളി പൊള്ളും , തക്കാളി വിലയും ഉയരെ

/

കോഴിക്കോട്: സംസ്ഥാനത്ത് പച്ചക്കറി വില കുത്തനെ കൂടി. മുരിങ്ങക്ക കിലോ 500 രൂപ വരെയാണ് വില. മുരിങ്ങക്കായക്ക് 480 രൂപ വരെ ഹോൾസെയിൽ വിലയുണ്ട്. വലിയുള്ളി, കാരറ്റ്, ബീറ്റ്‌റൂട്ട് തുടങ്ങിയവക്കും തീ വിലയാണ്. തമിഴ്‌നാട്ടിലെ കാലാവസ്ഥാ വ്യതിയാനം പച്ചക്കറി വിലയെ ബാധിച്ചുവെന്നാണ് വ്യാപാരികൾ പറയുന്നത്.

വെളുത്തുള്ളി കിലോ 380 രൂപയാണ് വില. കാരറ്റ് 90 രൂപ, ബീറ്റ്‌റൂട്ട് 80 രൂപ, വലിയുള്ളി 75 രൂപ എന്നിങ്ങനെയാണ് വില. നേന്ത്രപ്പഴം 70 രൂപയാണ് വില.
സാമ്പാർ അവീൽ എന്നിവയ്ക്ക് അത്യാവശ്യമുണ്ടാവേണ്ട മുരിങ്ങ പച്ചക്കറി കടകളിൽ ഒന്നും കിട്ടാനില്ല.ഉണങ്ങിപ്പോകുമെന്ന് കരുതി പച്ചക്കറി കടക്കാർ ആരും തന്നെ മുരിങ്ങ വിൽക്കുന്നില്ല. 20 രൂപവരെയെത്തിയ തക്കാളി വില 35 ആയി ഉയർന്നു.

Leave a Reply

Your email address will not be published.

Previous Story

സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം എം. നാരായണൻ അന്തരിച്ചു

Next Story

മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് എം. നാരായണൻ അന്തരിച്ചു , സംസ്കാരം തിങ്കളാഴ്ച 10 മണിക്ക്

Latest from Local News

തദ്ദേശ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് കോര്‍പ്പറേഷനിലേക്കുള്ള യു.ഡി.എഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി

തദ്ദേശ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് കോര്‍പ്പറേഷനിലേക്കുള്ള യു.ഡി.എഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി. 76 ഡിവിഷനുകളില്‍ കോണ്‍ഗ്രസ് 49 സീറ്റിലും, മുസ് ലിം ലീഗ്

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 07 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 07 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..       1.ഗൈനക്കോളജി     വിഭാഗം   

എസ്.എ.ആർ.ബി.ടി.എം ഗവ. കോളേജിൽ മൂടാടി ഗ്രാമപഞ്ചായത്ത് ജൈവമാലിന്യ സംസ്കരണ പ്ലാൻ്റ് നിർമ്മിച്ചു നൽകി

ഗവ. കോളേജിൽ മൂടാടി ഗ്രാമപഞ്ചായത്ത് ജൈവമാലിന്യ സംസ്കരണ പ്ലാൻ്റ് നിർമ്മിച്ചു നൽകി.  മൂടാടി ഗ്രാമപഞ്ചായത്ത് എസ്.എ.ആർ.ബി.ടി. എം ഗവൺമെൻ്റ് കോളേജിൽ തും

എൻ ജി ഒ അസോസിയേഷൻ മെമ്പർഷിപ്പ് വിതരണോദ്ഘാടനം നിർവഹിച്ചു

കൊയിലാണ്ടി എൻ ജി ഒ അസോസിയേഷൻ മെമ്പർഷിപ്പ് വിതരണോദ്ഘാടനം നിർവഹിച്ചു. ജീവനക്കാരെ വർഷങ്ങളായി വഞ്ചിച്ചുകൊണ്ടുള്ള സമീപനമാണ് കേരള സർക്കാർ നടപ്പിലാക്കി വരുന്നത്

സ്വകാര്യ ബസ്സുകളുടെ മത്സര ഓട്ടവും അമിതവേഗവും നിയന്ത്രിക്കണം: റെസിഡന്റ്‌സ് അപ്പെക്സ് കൌൺസിൽ വനിതാ കമ്മിറ്റി

സ്വകാര്യ ബസ്സുകളുടെ മത്സര ഓട്ടവും അമിത വേഗവും നിയന്ത്രിക്കണമെന്ന് റെസിഡന്റ്‌സ് അപ്പെക്സ് കൌൺസിൽ ജില്ലാ വനിതാ കമ്മിറ്റി ആവശ്യപ്പെട്ടു. സ്റ്റോപ്പുകളിൽ നിർത്തുമ്പോൾ