മലയാള വാരാഘോഷം- പത്രഭാഷയും സാഹിത്യ ഭാഷയും ചർച്ച സംഘടിപ്പിച്ചു

കോഴിക്കോട്: മലയാള വാരാഘോഷത്തോടനുബന്ധിച്ച് പത്രഭാഷയും സാഹിത്യ ഭാഷയും എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിച്ച് ഭാഷാസമന്വയ വേദി. ഡോ.സി.രാജേന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ. പി.കെ.രാധാമണി അധ്യക്ഷയായിരുന്നു. പത്രപ്രവർത്തകയും യുവ നോവലിസ്റ്റുമായ അനന്യ ജി. പത്രഭാഷയും സാഹിത്യ ഭാഷയും എന്ന വിഷയമവതരിപ്പിച്ചു. വിവർത്തന പഠനത്തിന് ഭാരതീയ അനുവാദ് പരിഷത്തിൻ്റ നാതാലിപുരസ്കാരം ലഭിച്ച ഡോ.ആർസുവിനെ ആദരിച്ചു. അമർനാഥ് പള്ളത്ത് ഷാളണിയിച്ചു.പി.ടി രാജലക്ഷ്മി ഉപഹാരം നൽകി. ഡോ.ഒ വാസവൻ, കെ.ജി.രഘുനാഥ്, ഡോ.സി.സേതുമാധവൻ, രമ ചെപ്പ്, ഒ.കുഞ്ഞിക്കണാരൻ, ഇ.കെ. സ്വർണ്ണകുമാരി എന്നിവർ സംസാരിച്ചു. ഗുജറാത്തി മാതൃഭാഷയായ ആർ.ജയന്ത് കുമാർ തൻ്റെ മലയാള ഭാഷാ പഠനാനുഭവങ്ങൾ പങ്കുവെച്ചു.കെ.എംവേണുഗോപാൽ കവിത ആലപിച്ചു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി വെങ്ക്രോളി രാധ അന്തരിച്ചു

Next Story

കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ്റെ സമഗ്ര വികസനം ,റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് ബി.ജെ.പി നിവേദനം നൽകി

Latest from Local News

നമ്പ്രത്തുകര വെളിയണ്ണൂർ തെരു ഗണപതി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിതുറന്ന് മോഷണം

കൊയിലാണ്ടി: ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിതുറന്ന് മോഷണം. നമ്പ്രത്തുകര വെളിയണ്ണൂർ തെരു ഗണപതി ക്ഷേത്രത്തിലെ ഭണ്ഡാരമാണ് മോഷ്ടിച്ചത്. മൂന്നു ഭണ്ഡാരങ്ങളാണ് കുത്തി തുറന്നത്.

ഉള്ളിയേരി ഗ്രാമപഞ്ചായത്ത് വികസന സദസ്സ് അഡ്വ. കെ.എം സച്ചിൻ ദേവ് ഉദ്ഘാടനം ചെയ്തു

ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് വികസന സദസ്സ് അഡ്വ. കെ.എം. സച്ചിൻ ദേവ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് കൈവരിച്ച പ്രധാന നേട്ടങ്ങളും

പേരാമ്പ്ര സംഘർഷത്തില്‍ ഏഴ് യുഡിഎഫ് പ്രവർത്തകർ അറസ്റ്റിൽ

പേരാമ്പ്ര സംഘർഷത്തില്‍ ഏഴ് യുഡിഎഫ് പ്രവർത്തകർ അറസ്റ്റിൽ. പ്രതിഷേധ പ്രകടനത്തിനിടെ പൊലീസിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു എന്ന കേസിലാണ് അറസ്റ്റ്.

കൂമുള്ളി പുതുക്കോട്ട് ശാല ദുർഗ്ഗാദേവി ക്ഷേത്രത്തിൽ ഭക്തജന സദസ്സ് നടത്തി

കൂമുള്ളി പുതുക്കോട്ട് ശാല ദുർഗ്ഗാദേവി ക്ഷേത്രത്തിൽ നവംബർ എട്ടു മുതൽ 15 വരെ ഭാഗവത സപ്താഹാചാര്യൻ സ്വാമി ഉദിത് ചൈതന്യയുടെ നേതൃത്വത്തിൽ

അച്ഛനും അമ്മയും മകനും രോഗബാധിര്‍, ചികിത്സയ്ക്കും നിത്യാനിദാന ചെലവിനും മാര്‍ഗ്ഗമില്ല, ഈ കുടുംബത്തിന് വേണം നാടിന്റെ കരുതലും സഹായവും

അത്തോളി: അസുഖ ബാധിതരായ അച്ഛനും അമ്മയ്ക്കും ആശ്രയമായി ഓട്ടോറിക്ഷയോടിച്ച് കിട്ടുന്ന തുച്ഛ വരുമാനത്തിലൂടെ കുടുംബം പുലര്‍ത്തിയിരുന്ന മകന്‍ കൂടി രോഗബാധിതനായതോടെ ജീവിത