മുചുകുന്ന് മണ്ണെങ്കിൽ ശ്രീ പരദേവതാ ക്ഷേത്രത്തിൽ വെള്ളാട്ട് നടന്നു

മുചുകുന്ന് മണ്ണെങ്കിൽ ശ്രീ പരദേവതാക്ഷേത്രത്തിലെ പരദേവത,കരിയാത്തൻ,അകത്തൂട്ട് ദൈവം എന്നീ പ്രധാന ദേവസ്ഥാനങ്ങളിലെ വെള്ളാട്ട് പ്രസിദ്ധ തെയ്യം കലാകാരനായ ശ്രീ. സി.കെ. നാരായണൻ മുന്നൂററ്റ കാർമികത്വത്തിൽ നടന്നു. മണ്ണെങ്കിൽ തറവാട്ടിലെ കാരണവരായിരുന്ന ചേമൻ നായർ ആയോധന പ്രാവീണ്യം നേടിയ ദിവ്യ പുരുഷനായിരുന്നു. നായാട്ടിന് പോയ കാരണവർ വാഴയിൽ പാതാളത്തിലെത്തുകയും അവിടെ നിന്നും ദേവീദർശനം ലഭിക്കുകയും പിന്നീട് അകത്തൂട്ട് ദൈവമായി മാറിയെന്നുമാണ് ഐതിഹ്യം. ആയോധനകലയുടെ മൂർത്തീഭാവമാണ് അകത്തൂട്ട് ദൈവത്തിൻ്റെ വെള്ളാട്ട്.

Leave a Reply

Your email address will not be published.

Previous Story

ദേശാഭിമാനി സീനിയർ ഫോട്ടോഗ്രാഫർ കെ എസ്‌ പ്രവീൺകുമാറിനെ അനുസ്‌മരിക്കുന്നു

Next Story

വ്യവസായ വകുപ്പ് ആരംഭിച്ച സംരംഭക വർഷം പദ്ധതിയിലൂടെ ഒരു ലക്ഷം വനിതകൾ സംരംഭകരായ വിവരം സന്തോഷത്തോടെ പങ്കുവെച്ച് മന്ത്രി പി. രാജീവ്

Latest from Local News

ബീഹാര്‍ തിരഞ്ഞെടുപ്പ് ഫലം ദേശീയ തലത്തില്‍ രാഷ്ട്രീയ മാറ്റത്തിന് നാന്ദികുറിക്കും: എം.വി.ശ്രേയാംസ്‌കുമാര്‍

ബീഹാര്‍ തിരഞ്ഞെടുപ്പ് ഫലം ദേശീയ തലത്തില്‍ രാഷ്ട്രീയ മാറ്റത്തിന് നാന്ദികുറിക്കും-എം.വി.ശ്രേയാംസ്‌കുമാര്‍ കൊയിലാണ്ടിയില്‍ നടന്ന ആര്‍ ജെ ഡി ജില്ലാ കണ്‍വെന്‍ഷന്‍ സംസ്ഥാന